Loading ...

Home sports

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിന് ഇന്നു തുടക്കം; കേരളം ആന്ധ്രക്കെതിരെ

കോഴിക്കോട്: കഴിഞ്ഞ സീസണില്‍ നെയ്വേലിയില്‍ ഗോളടിക്കാന്‍ മറന്ന കേരളത്തിന് സന്തോഷ് ട്രോഫി ഫൈനല്‍റൗണ്ടിന് യോഗ്യത നേടാനാകാതെ മടങ്ങാനായിരുന്നു വിധി. തൊട്ടുമുമ്ബത്തെ വര്‍ഷം കൊല്‍ക്കത്തയില്‍ അഭിമാന കിരീടമുയര്‍ത്തിയ ടീം വീണ്ടും സന്തോഷക്കിരീടത്തിനായി ആദ്യ അങ്കത്തിനിറങ്ങുകയാണ്.ദക്ഷിണേമഖല യോഗ്യതാമത്സരങ്ങളുെട ഉദ്ഘാടനദിനം ആന്ധ്രപ്രദേശാണ് ആതിഥേയരുെട എതിരാളികള്‍. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് നാലിനാണ് മത്സരം. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് മത്സരം കാണാന്‍ ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ അവസരം ഒരുക്കും.ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ് എയിലാണ് കേരളം. പോണ്ടിച്ചേരി, കര്‍ണാടക, തെലങ്കാന ടീമുകള്‍ ഗ്രൂപ് ബിയിലും മാറ്റുരക്കും. ഈമാസം ഒമ്ബതിന് തമിഴ്നാടിനെതിരെയാണ് കേരളത്തിെന്‍റ അവസാന മത്സരം. ഇരുഗ്രൂപ്പുകളിലെയും ജേതാക്കള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും. 
പ്രതീക്ഷയോടെ യുവനിര കഴിഞ്ഞ സീസണിലെ നിരാശ മാറ്റാന്‍ വിജയത്തില്‍ കുറഞ്ഞൊന്നും കേരളം ലക്ഷ്യമിടുന്നില്ല. കൃത്യമായ പരിശീലനവും യുവതാരങ്ങളുടെ ചോരത്തിളപ്പും സ്വന്തം കാണികള്‍ക്കു മുന്നിലെ പോരാട്ടവുമാണ് ആതിഥേയരുടെ പ്ലസ്പോയന്‍റ്. ക്യാപ്റ്റന്‍ വി. മിഥുനിെന്‍റ പരിചയസമ്ബത്ത് കേരളത്തിന് മുതല്‍ക്കൂട്ടാകും. െകാല്‍ക്കത്തയില്‍ കിരീടം നേടാന്‍ സഹായമായത് ഈ കണ്ണൂരുകാരെന്‍റ ഗോള്‍കീപ്പിങ് മികവായിരുന്നു. ടീം പൂര്‍ണസജ്ജമാണെന്നും എതിരാളികളെ ചെറുതായി കാണുന്നില്ലെന്നും മിഥുന്‍ പറഞ്ഞു.മൂര്‍ച്ചയുള്ള സ്ട്രൈക്കറുടെ അഭാവമാണ് ടീമിെന്‍റ ദൗര്‍ബല്യം. വിങ്ങര്‍മാരായ ലിയോണ്‍ അഗസ്റ്റിനും എം.എസ്. ജിതിനും എതിരാളികള്‍ക്ക് ഭീഷണിയാകും.

Related News