Loading ...

Home Europe

ജോണ്‍സന്‍ അഴിച്ചുപണിക്ക്

ലണ്ടന്‍: ബ്രിട്ടനില്‍ എണ്‍പതു സീറ്റിന്‍റെ ഭൂരിപക്ഷത്തോടെ ഭരണമുന്നണിയെ വീണ്ടും അധികാരത്തിലെത്തിച്ച പ്രധാനമന്ത്രി ബോറീസ് ജോണ്‍സന്‍ മന്ത്രിസഭയിലും സിവില്‍ സര്‍വീസിലും വന്‍ അഴിച്ചുപണിക്കു തുനിയുമെന്നു റിപ്പോര്‍ട്ട്. ജനുവരി 31നു ബ്രെക്സിറ്റ് നടപ്പാക്കുന്നതിനാണ് ആദ്യ മുന്‍ഗണന. അതിനുശേഷമായിരിക്കും വന്‍തോതിലുള്ള അഴിച്ചുപണി. പ്രതിപക്ഷ ലേബറിനെ കൈവിട്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ടു ചെയ്തവര്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉറപ്പാക്കും. ചൊവ്വാഴ്ച സര്‍ ലിന്‍ഡ്സേ ഹോയില്‍ സ്പീക്കറായി ചുമതലയേല്‍ക്കും. എംപിമാരുടെ സത്യപ്രതിജ്ഞയ്ക്ക് അദ്ദേഹം നേതൃത്വം നല്കും. വ്യാഴാഴ്ച എലിസബത്ത് രാജ്ഞി എംപിമാരെ അഭിസംബോധന ചെയ്തു പ്രസംഗിക്കും.

Related News