Loading ...

Home Gulf

കുവൈറ്റില്‍ സ്ത്രീകള്‍ക്കും സൈന്യത്തില്‍ ചേരാന്‍ അനുമതി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സൈന്യത്തില്‍ സ്ത്രീകള്‍ക്കും ചേരാമെന്നു കുവൈറ്റ് ആര്‍മി അറിയിച്ചു. à´•àµâ€‹â€‹â€‹â€‹à´µàµˆâ€‹â€‹â€‹â€‹à´±àµà´±àµ പൗരന്മാരായ സ്ത്രീകളെ സൈനിക സേവനത്തിനു നിയോഗിക്കാന്‍ തീരുമാനിച്ച്‌ കുവൈറ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷേക്ക് ഹമദ് ജാബര്‍ അല്‍-അലി-അല്‍ സബ ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. മെഡിക്കല്‍, മിലിട്ടറി സപ്പോര്‍ട്ട് വിഭാഗത്തിലായിരിക്കും ആദ്യം സ്ത്രീകള്‍ക്ക് അവസരം നല്‍കുക.

കുവൈറ്റി സ്ത്രീകള്‍ വിവിധ മേഖലകളില്‍ അവരുടെ പ്രാവീണ്യം തെളിയിക്കുന്നുണ്ട്. അതിനാല്‍, പുരുഷന്മാര്‍ക്കൊപ്പം സൈനിക സേവനം ചെയ്യാന്‍ സ്ത്രീകള്‍ക്കും അവസരം നല്‍കുന്നു- അല്‍ സബ പറഞ്ഞു.

2005ലാണ് കുവൈറ്റില്‍ സ്ത്രീകള്‍ക്കു വോട്ടവകാശവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതിയും ലഭിച്ചത്. നാലു വര്‍ഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ നാലു സ്ത്രീകള്‍ ജനറല്‍ സീറ്റില്‍ മത്സരിച്ച്‌ പാര്‍ലമെന്‍റിലെത്തി. കുവൈറ്റി പോലീസില്‍ 2008 മുതല്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കിവരുന്നു. സൗദ് അല്‍-അബ്ദുള്ള അക്കാഡമി ഫോര്‍ സെക്യൂരിറ്റി സയന്‍സാണ് സ്ത്രീകള്‍ക്കു പോലീസ് പരിശീലനം നല്‍കുന്നത്. ഏഴ് വനിതാ ജഡ്ജിമാരെക്കൂടി ഉള്‍പ്പെടുത്തി മേയില്‍ വനിതാ ജഡ്ജിമാരുടെ എണ്ണം 15 ആക്കി.

Related News