Loading ...

Home Gulf

പ്രവാസികളുടെ കൈപിടിച്ച്‌ യു.എ.ഇ

ദുബൈ: കോവിഡിന്റെ  à´†â€‹à´•àµà´°â€‹à´®â€‹à´£à´‚ രാജ്യത്ത് തുടങ്ങിയതു മുതല്‍ പ്രവാസികള്‍ക്കായി വിസ നടപടികളില്‍ പലവിധ വിട്ടുവീഴ്ചകളാണ് യു.എ.ഇ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. എല്ലാവിധ വിസകള്‍ക്കും ഇൗ വര്‍ഷം മുഴുവന്‍ കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കിയ യു.എ.ഇ ഭരണകൂടം വിസകളുടെ പിഴ ഒഴിവാക്കിയാണ് ഒടുവില്‍ പ്രവാസികളുടെ കൈപിടിച്ചിരിക്കുന്നത്. പിഴ പേടിച്ച്‌ ചികിത്സക്കുപോലും പുറത്തിറങ്ങാത്തവര്‍ക്ക് ആശ്വാസം ചൊരിഞ്ഞാണ് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നെഹ്യാന്‍ കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് പുറത്തിറക്കിയത്. à´µà´¿â€‹à´¸ കാലാവധി കഴിഞ്ഞതിെന്‍റപേരില്‍ പിഴനടപടികള്‍ നേരിടുന്നവര്‍ക്ക് പിഴയടക്കാതെ നാട്ടിലേക്ക് തിരിച്ചുപോകാം എന്ന ഉത്തരവ് പൊതുമാപ്പിന് തുല്യമാണെന്നാണ് വിലയിരുത്തല്‍.ആയിരക്കണക്കിന് പ്രവാസികള്‍ യു.എ.ഇയില്‍ ഇത്തരത്തില്‍ കഴിയുന്നുണ്ട്. ഇവര്‍ക്കെല്ലാം ആശ്വാസം പകരുന്നതാണ് ഇൗ ഉത്തരവ്. 10,000ത്തോളം ദിര്‍ഹം പിഴയുള്ളവര്‍ എങ്ങനെ നാട്ടില്‍ തിരിച്ചെത്തുമെന്ന വെമ്ബലിലായിരുന്നു. ജോലി നഷ്ടപ്പെട്ടും ശമ്ബളം വെട്ടിക്കുറക്കപ്പെട്ടും കഴിയുന്നവര്‍ക്ക് ഇത്രവലിയ തുക പിഴ അടക്കുക എന്നത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. സുമനസ്സുകള്‍ സഹായിച്ചാണ് ഇത്തരക്കാരെ നാട്ടിലേക്ക് അയച്ചിരുന്നത്. കോവിഡ് രോഗലക്ഷണമുള്ളവര്‍പോലും പിഴഭയന്ന് പരിശോധനക്ക് പോകാത്ത അവസ്ഥയുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം ഇനി ധൈര്യമായി പുറത്തിറങ്ങി നടക്കാം. പിഴയുള്ളതിനാല്‍ പ്രത്യേക വിമാനങ്ങളില്‍ പോലും നാടണയാന്‍ കഴിയാതെ ബുദ്ധിമുട്ടിയവര്‍ക്കും ഇൗ തീരുമാനം ആശ്വാസം പകരും.വിസ തട്ടിപ്പിനിരയായി യു.എ.ഇയില്‍ കുടുങ്ങിയ കളമശ്ശേരി സ്വദേശി ബിജിമോള്‍ക്ക് 3700 ദിര്‍ഹമാണ് പിഴയടക്കാനുണ്ടായിരുന്നത്. ഏഴാം തീയതി ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ ഇവരെ ഉള്‍പ്പെടുത്താന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും പിഴ അടക്കാത്തതിനാല്‍ യാത്ര മുടങ്ങി. ഇത്തരക്കാര്‍ക്കും ആശ്വാസം പകരുന്നതാണ് തീരുമാനം. മേയ് 18നു ശേഷം മൂന്നു മാസത്തിനുള്ളില്‍ രാജ്യം വിടുന്നവര്‍ക്കാണ് ഇൗ ആനുകൂല്യം ലഭ്യമാകുക. ഇക്കാലയളവില്‍ ഇന്ത്യയിലെത്താന്‍ കഴിയുമോ എന്ന ആശങ്കയുണ്ട് പലര്‍ക്കും. എന്നാല്‍, ഇന്ത്യ കൂടുതല്‍ വിമാന സര്‍വിസ് നടത്തുന്നതോടെ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇവര്‍ക്ക് നാട്ടിലെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. കൂടാെത, യാത്രാവിമാനങ്ങള്‍ സര്‍വിസ് തുടങ്ങുമെന്ന പ്രതീക്ഷയും പ്രവാസികള്‍ക്കുണ്ട്.നേരേത്ത മാര്‍ച്ച്‌ ഒന്നിന് ശേഷം വിസ കാലാവധി അവസാനിച്ചവര്‍ക്ക് പിഴ അടക്കേണ്ടതില്ല എന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതിനു മുമ്ബും വിസ കാലാവധി അവസാനിച്ചവര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് പുതിയ ഉത്തരവിലൂടെ പുറത്തുവന്നിരിക്കുന്നത്. എമിറേറ്റ്സ് െഎ.ഡി, വര്‍ക്ക് പെര്‍മിറ്റ് എന്നിവയുടെ കാലാവധി അവസാനിച്ചതിെന്‍റ പേരില്‍ നടപടി നേരിടുന്നവരും പിഴ അടക്കേണ്ടതില്ല. ഇങ്ങനെ രാജ്യത്തിന് പുറത്തുപോകുന്നവര്‍ക്ക് പിന്നീട് തിരിച്ചുവരുന്നതിന് തടസ്സമുണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഫെഡറല്‍ അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ നിര്‍ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മാര്‍ച്ച്‌ പകുതിയോടെയാണ് യു.എ.ഇ വിസയില്‍ കാര്യമായ വിട്ടുവീഴ്ചകള്‍ ചെയ്ത് യു.എ.ഇ ഭരണകൂടം രംഗത്തെത്തിയത്.

Related News