Loading ...

Home Gulf

രാജ്യം 48ാം ദേശീയ ദിനാഘോഷം ഉജ്ജ്വലമായി ആഘോഷിച്ചു

മനാമ: ബഹ്റൈന്‍ 48ാം ദേശീയദിനം ഉജ്ജ്വലമായി ആഘോഷിച്ചു. ആഘോഷത്തിെന്‍റ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ഫയര്‍വര്‍ക്സ്, സാംസ്കാരിക, കലാപരിപാടികള്‍ എന്നിവ തുടരുകയാണ്. മന്ത്രാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും കേന്ദ്രീകരിച്ച്‌ ദേശീയ ദിനാഘോഷം നടന്നു.ബഹ്റൈന്‍ ഇന്‍റര്‍നാഷനല്‍ സര്‍ക്യൂട്ട്, മനാമ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച നടന്ന ആഘോഷ പരിപാടികളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി േപര്‍ പെങ്കടുത്തു. പൈതൃകമേള, സംഗീത പരിപാടികള്‍, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ ചില സ്ഥലങ്ങളില്‍ ചൊവ്വാഴ്ചയും തുടരും. ദേശീയ ദിനാഘോഷത്തിെന്‍റ ഭാഗമായി രാജാവ് ഹമദ് ബിന്‍ ഇൗസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരെ വിവിധ രാജ്യഭരണാധികാരികള്‍ ആശംസകള്‍ അറിയിച്ചു. രാജ്യത്തെ മന്ത്രിമാരും വിവിധ മേധാവികളും ഭരണാധികാരികളെ നേരിട്ടും സന്ദേശങ്ങളിലൂടെയും ദേശീയ ദിനാശംസകള്‍ കൈമാറി. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്‌ ടെലികോം-ഗതാഗത മന്ത്രാലയത്തിലെ പോസ്റ്റല്‍ വിഭാഗം പുറത്തിറക്കിയ പുതിയ സ്റ്റാമ്ബും ഏറെ വിറ്റഴിഞ്ഞു. ബഹ്റൈന്‍ പാരമ്ബര്യ-സാംസ്കാരിക അതോറിറ്റിയുമായി സഹകരിച്ചാണ് ദേശീയദിന സ്മരണക്കായി സ്റ്റാമ്ബ് ഇറക്കിയത്. ഹമദ് രാജാവിെന്‍റ ചിത്രവും രാജ്യസ്നേഹത്തെക്കുറിച്ച കവിതാശകലവും ചേര്‍ത്താണ് ഇത് രൂപകല്‍പന ചെയ്തിട്ടുള്ളത്. വിവിധ രാജ്യങ്ങളിലെ ബഹ്റൈന്‍ എംബസികളിലും ദേശീയ ദിനാഘോഷങ്ങള്‍ നടന്നുവരുകയാണ്. ബഹ്റൈനിലെ നഗരങ്ങളും വീഥികളും വെളുപ്പും ചുവപ്പും നിറങ്ങളില്‍ കുളിച്ചിരിക്കുകയാണ്. ദീപാലങ്കാരങ്ങളും ദേശീയ പതാകകളും നിറഞ്ഞ വീഥികളില്‍ ഇത്തവണ വിനോദ സഞ്ചാരികളും കൂടുതലായി എത്തിയിട്ടുണ്ട്. ഷോപ്പിങ് മാളുകളില്‍ എത്തിയവരെ മിഠായിയും മധുരപലഹാരങ്ങളും നല്‍കിയാണ് എതിരേറ്റത്. മന്ത്രാലയങ്ങളും സ്ഥാപനങ്ങളുംആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

Related News