Loading ...

Home Gulf

ആദ്യ ആഴ്ച 7000 രജിസ്ട്രേഷന്‍: നഖലിന് വന്‍ സ്വീകാര്യത

മസ്‌കത്ത്: റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിന് പുറത്തിറക്കിയ നഖല്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ തുടങ്ങിയ പുതിയ സംവിധാനത്തിന് മികച്ച പ്രതികരണം. വാഹനവുമായി ബന്ധപ്പെട്ടതെല്ലാം ഒറ്റ ക്ലിക്കില്‍ സ്ക്രീനില്‍ ലഭ്യമാകുന്ന നൂതന സംവിധാനം ഡിസംബര്‍ ഒന്നിനാണ് പുറത്തിറക്കിയത്. സംവിധാനത്തില്‍ അഞ്ചുദിവസം കൊണ്ടു ലഭിച്ചത് 7000ത്തില്‍പരം രജിസ്ട്രേഷനുകളാണ്. ഇതുവഴി 7,000 വാഹന ഓപ്പറേറ്റിങ് കാര്‍ഡുകളാണ് ഗതാഗത മന്ത്രാലയം നല്‍കിയതെന്ന് മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. മുവാസലാത്ത് ബ്രാന്‍ഡിന് കീഴില്‍ രാജ്യത്തെ എല്ലാ ഗതാഗത സേവനങ്ങള്‍ക്കുംവേണ്ടിയുള്ള ഇലക്‌ട്രോണിക് പ്ലാറ്റ്ഫോമായ നഖല്‍ പുതിയ റോഡ് ഗതാഗത നിയമത്തിെന്‍റ ചട്ടങ്ങള്‍ നടപ്പാക്കുന്നതിനും സ്കൂള്‍ ബസുകള്‍, ടാക്സികള്‍, ട്രക്കുകള്‍ എന്നിവക്കുള്ള ലൈസന്‍സ്, പെര്‍മിറ്റ്, വാഹന രജിസ്ട്രേഷന്‍ എന്നിവ ഡിജിറ്റലൈസ് ചെയ്യുന്നതിനുമാണ് ആരംഭിച്ചിരിക്കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികളുടെയും വ്യക്തികളുടെയും പൂര്‍ണ വിവരങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ ഉണ്ടെന്നും സംവിധാനത്തിന് കീഴിലെ പൂര്‍ണ പരിശോധനക്കുശേഷം മാത്രമേ ലൈസന്‍സുകളോ പെര്‍മിറ്റുകളോ നല്‍കൂ എന്നും ഗതാഗത-വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫൂത്തൈസി പറഞ്ഞു. ഒരു വെബ്‌സൈറ്റിലൂടെയും അപ്ലിക്കേഷനിലൂടെയും ലഭ്യമായ പുതിയ പ്ലാറ്റ്ഫോം റോയല്‍ ഒമാന്‍ പൊലീസ്, വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്നു. സ്വിഫ്റ്റ് പരിശോധന ആവശ്യങ്ങള്‍ക്കായി എളുപ്പത്തിലുള്ള ഇ-സേവനമാണ് ഇത് ഉറപ്പുനല്‍കുന്നത്.ഗ്ലോബല്‍ കമ്ബ്യൂട്ടര്‍ സര്‍വീസസ് എന്ന ഒമാനി എസ്.എം.ഇയാണ് പ്ലാറ്റ്ഫോം തയാറാക്കുന്നത്.റോഡ്-സമുദ്ര, പൊതുഗതാഗത മേഖലകളെ ഒരു കുടക്കീഴില്‍ സമന്വയിപ്പിച്ച്‌ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തി പ്രകടന നിലവാരം നിരന്തരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കമ്ബനി സി.ഇ.ഒ അഹമ്മദ് അല്‍ ബലൂഷി പറഞ്ഞു.ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സ്വകാര്യ ബസുകള്‍, ട്രക്കുകള്‍, ടാക്സി ഡ്രൈവര്‍മാര്‍ എന്നിവരുള്‍പ്പെടെ സുല്‍ത്താനേറ്റിലെ എല്ലാ റോഡ് ഗതാഗത ഉപയോക്താക്കളെയും ഉള്‍പ്പെടുത്തിയുള്ള സംയോജിത േഡറ്റാബേസാണ് പ്ലാറ്റ്ഫോമിലുള്ളത്. ഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നിയമം ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും കമ്ബനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി വാഹന-റോഡ് ട്രാക്കിങ് സേവനങ്ങള്‍ സജീവമാക്കുന്നതിനുള്ള പദ്ധതികളും ഇതുവഴി സാധ്യമാകും.

Related News