Loading ...

Home Gulf

ജീവന്‍ തന്നെയാണ് ജലം; കരുതലാവാം ഓരോ തുള്ളിയിലും

മസ്കത്ത്: ഒമാനില്‍ തുടക്കമായ അന്താരാഷ്ട്ര ഇസ്ലാമിക കര്‍മശാസ്ത്ര ഉച്ചകോടിയില്‍ ചര്‍ച്ചയായത് ജീവെന്‍റ നിദാനമായ ജലവിഭവത്തിെന്‍റ പ്രാധാന്യവും ജലവിനിയോഗം സംബന്ധിച്ച ഇസ്ലാമിക അധ്യാപനങ്ങളും. യു.എന്‍ കണക്കനുസരിച്ച്‌ ലോകത്ത് 783 ദശലക്ഷം പേര്‍ക്ക് ആവശ്യത്തിന് ശുദ്ധജലം ലഭ്യമാവുന്നില്ല. 250 കോടി ജനങ്ങള്‍ക്ക് മതിയായ ശുചീകരണ സംവിധാനങ്ങളുമില്ല. ഇന്നത്തെ നില തുടരുകയാണെങ്കില്‍ 2030ഓടെ ലോകത്ത് ആവശ്യമായ ജലത്തിെന്‍റ 60 ശതമാനം മാത്രമേ ലഭ്യമാവൂ. 2050 ആകുമ്ബോള്‍ ലോകജനസംഖ്യയില്‍ നാലിലൊന്ന് ശുദ്ധജലക്ഷാമത്തിെന്‍റ ദുരിതപര്‍വത്തിലേക്ക് നീങ്ങിയേക്കും. ജനപ്പെരുപ്പം, അമിതമായ ഉപയോഗം, ദുരുപയോഗം, മലിനമാക്കപ്പെടുന്ന ജലസ്രോതസ്സുകള്‍, ജലസംരക്ഷണം, സുസ്ഥിര വിനിയോഗം, ജലവിഭവ മാനേജ്മെന്‍റ് എന്നിവയെക്കുറിച്ചുള്ള അറിവില്ലായ്മ, വനനാശം, വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും നാശം, പരിസ്ഥിതി നാശം, ജലലഭ്യതയുടെ കാര്യത്തില്‍ പ്രാദേശികമായുള്ള അസന്തുലിതാവസ്ഥ, ഫലപ്രദമല്ലാത്ത ആസൂത്രണവും നയങ്ങളും, വിവേചനരഹിതമായ വികസനപ്രവര്‍ത്തനങ്ങള്‍, ആഗോളതാപനം, കാലാവസ്ഥ വ്യതിയാനങ്ങള്‍, ഉരുകിത്തീരുന്ന മഞ്ഞുപാളികള്‍, കാലഹരണപ്പെട്ട സാങ്കേതികവിദ്യകള്‍ എന്നിങ്ങനെയുള്ള നിരവധി കാരണങ്ങള്‍ ആഗോളതാപനം ആശങ്കയുയര്‍ത്തുന്ന കാലത്ത് നിലനില്‍ക്കുന്നുണ്ട്. ഇതിെന്‍റ പശ്ചാത്തലത്തിലാണ് ജലമെന്ന അമൂല്യ വിഭവം കരുതലോടെയും കാര്യക്ഷമതയോടെയും ഉപയോഗപ്പെടുത്താനുള്ള ഇസ്ലാം അധ്യാപനങ്ങള്‍ തുറന്ന ചര്‍ച്ചക്ക് വിധേയമാക്കുന്നത്. മൂന്നുദിവസം നീളുന്ന ഉച്ചകോടിയില്‍ ജലത്തിെന്‍റ കര്‍മശാസ്ത്ര വശം, നിയമവശം, ജലവുമായി ബന്ധപ്പെട്ട ആനുകാലിക പ്രശ്നങ്ങള്‍ എന്നിവയിലാണ് ചര്‍ച്ച നടക്കുന്നത്. സിേമ്ബാസിയത്തിെന്‍റ ഭാഗമായി 14 സമ്മേളനങ്ങളും നടക്കുന്നുണ്ട്. എട്ടു ശീര്‍ഷകങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളിലും ജീവെന്‍റ അടിസ്ഥാനമായ ജലം തന്നെയാണ് പ്രധാന ചര്‍ച്ച. ജല കര്‍മശാസ്ത്രത്തിലെ ഇസ്ലാമിക നിയമങ്ങള്‍, ജല ഫത്വകളും കര്‍മശാസ്ത്രവും, ഇസ്ലാമിക പാരമ്ബര്യം നടപ്പാക്കല്‍, ജല കര്‍മശാസ്ത്ര വായന, ജല കര്‍മശാസ്ത്രവും ആനുകാലിക വെല്ലുവിളികളും, കര്‍മശാസ്ത്രത്തില്‍ കടലിെന്‍റ സാധ്യതകള്‍ എന്നിവയാണ് ചര്‍ച്ച ചെയ്യുന്നത്.57 പ്രബന്ധങ്ങളും അവതരിപ്പിക്കും. ഇസ്ലാമിക കര്‍മശാസ്ത്ര വിഷയങ്ങളില്‍ കാലികമായ ചര്‍ച്ച നടക്കുന്ന കര്‍മശാസ്ത്ര സമ്മേളനം അറബ് മേഖലക്കൊപ്പം ശാസ്ത്രലോകവും ഏറെ കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. ഉച്ചകോടി നിയമകാര്യ മന്ത്രി അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സഇൗദ് അല്‍ സഇൗദി ഉദ്ഘാടനം ചെയ്തു. നിരവധി മന്ത്രിമാര്‍, അണ്ടര്‍ സെക്രട്ടറിമാര്‍, ഉപദേഷ്ടാക്കള്‍, സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങള്‍, മജ്ലിസു ശൂറ അംഗങ്ങള്‍, ശൈഖുമാര്‍, ജഡ്ജിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.ഒൗഖാഫ്-മതകാര്യ മന്ത്രാലയത്തിെന്‍റ മേല്‍നോട്ടത്തിലാണ് കര്‍മശാസ്ത്ര സിേമ്ബാസിയം നടക്കുന്നത്. രാജ്യത്തിനകത്തുള്ള പണ്ഡിതര്‍െക്കാപ്പം ലോകത്തിെന്‍റ വിവിധ രാജ്യങ്ങളില്‍നിന്നുള്ള കര്‍മശാസ്ത്ര പണ്ഡിതരും മുഫ്തികളും സമ്മേളനത്തില്‍ പെങ്കടുക്കുന്നുണ്ട്.

Related News