Loading ...

Home Gulf

ഖത്തറിലെ കായിക, സാംസ്കാരിക മേളകള്‍ക്കായി ഇനി പ്രത്യേക വിസ

ദോഹ: രാജ്യത്ത് നടക്കുന്ന കായികമേളകളിലും സാംസ്കാരിക പരിപാടികളിലും പങ്കെടുക്കുന്നവര്‍ക്കായി ഖത്തര്‍ പ്രത്യേക വിസ അനുവദിക്കുന്നു. ഇതിന് അപേക്ഷിക്കാനായി ആഭ്യന്തര മന്ത്രാലയത്തിലെ വിസ സപ്പോര്‍ട്ട് സര്‍വിസസ് ഡിപ്പാര്‍ട്മെന്‍റ് (വി.എസ്.എസ്.ഡി) https://www.qatarportal.gov.qa/ എന്ന പ്രത്യേക ഖത്തര്‍ വിസ പോര്‍ട്ടലും തുടങ്ങി. നിരവധി രാജ്യാന്തര, മേഖലാതല കായികമേളകളാണ് ഖത്തറില്‍ നടന്നുകൊണ്ടിരിക്കുന്നത്. 2022 ഫിഫ ലോകകപ്പ് ഫുട്ബാളും ഖത്തറിലാണ് നടക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടാണ് പ്രത്യേക വിസ അനുവദിക്കുന്നത്. 30 ദിവസത്തേക്കാണ് ഇത്തരം വിസയെങ്കിലും 30 ദിവസത്തേക്കുകൂടി കാലാവധി നീട്ടാന്‍ കഴിയും. ഏതു രാജ്യത്തുനിന്നും എളുപ്പമാര്‍ഗത്തിലൂടെ വിസ പോര്‍ട്ടല്‍ വഴി വിസ നേടാനുള്ള സൗകര്യമാണ് ഇതുവഴി ഉണ്ടാകുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ അപേക്ഷകളില്‍ രണ്ടു പ്രവൃത്തിദിവസത്തിനുള്ളില്‍ വിസ അനുവദിക്കുകയും ചെയ്യും. രാജ്യം ആതിഥേയത്വം വഹിക്കുന്നതോ നടത്തുന്നതോ ആയ പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യംെവച്ചാണ് പുതിയ സംവിധാനമെന്ന് ലുസൈലിലെ വ്യവസായ വാണിജ്യ മന്ത്രാലയം ആസ്ഥാനത്ത് നടന്ന വാര്‍ത്തസമ്മേളനത്തില്‍ വി.എസ്.എസ്.ഡി ഡയറക്ടര്‍ മേജര്‍ അബ്ദുല്ല ഖലീഫ അല്‍ മുഹന്നദി അറിയിച്ചു. രാജ്യത്ത് നടക്കുന്ന വിവിധ പരിപാടികള്‍ അപ്പപ്പോള്‍ ഈ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. പോര്‍ട്ടലിലെ 'ഇവന്‍റ്സ്' എന്ന വിഭാഗത്തില്‍ കയറിയാല്‍ ഏതൊക്കെ ടൂര്‍ണമെന്‍റുകളും പരിപാടികളുമാണ് രാജ്യത്ത് നടക്കുന്നതെന്ന് അറിയാന്‍ കഴിയും. ഓരോ പരിപാടിയുടെയും വിന്‍ഡോയില്‍ ക്ലിക്ക് ചെയ്താല്‍ പരിപാടിയുടെ വിശദവിവരങ്ങള്‍ അറിയാം. ഇതിനു താഴെ തന്നെ 'അൈപ്ല ഫോര്‍ ഖത്തര്‍ വിസാസ്' എന്ന വിന്‍ഡോയില്‍ കയറിയാണ് വിസ അപേക്ഷകള്‍ നല്‍കേണ്ടത്. ടൂറിസ്റ്റ് വിസയുടെ ഫീസാണ് ഇതിനും നല്‍കേണ്ടത്. പൊതുജനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയം നല്‍കുന്ന ഇ-സേവനങ്ങള്‍ക്ക് ശക്തിപകരാനാണ് വകുപ്പ് പുതിയ പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിനു പുറത്തുനിന്നുള്ളവരുടെ വിസാഅപേക്ഷകള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ സ്വീകരിക്കുക. അടുത്തയാഴ്ച ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് തുടങ്ങിയവ കാണാന്‍ രാജ്യത്തെത്തുന്നവര്‍ക്ക് പുതിയ സംവിധാനം ഏെറ ഉപകരിക്കുമെന്ന് 2022 ലോകകപ്പിെന്‍റ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സാങ്കേതിക വിഭാഗം േമധാവി ലെഫ്റ്റനന്‍റ് കേണല്‍ ജാസിം അല്‍ സയ്യിദ് പറഞ്ഞു. ഖത്തര്‍ വിസ പോര്‍ട്ടലിലൂടെ ലോകത്തിെന്‍റ ഏതു ഭാഗത്തുനിന്നും ഏതൊരാള്‍ക്കും വിസനടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാനാകും.

Related News