Loading ...

Home National

കാര്‍ഗില്‍ യുദ്ധവിജയ വാര്‍ഷികം ആഘോഷിച്ചും ധീരസൈനികര്‍ക്കു പ്രണാമമര്‍പ്പിച്ചും രാജ്യം

ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധവിജയ വാര്‍ഷികം ആഘോഷിച്ചും ധീരസൈനികര്‍ക്കു പ്രണാമമര്‍പ്പിച്ചും രാജ്യം. ജമ്മു കാഷ്മീരിലെ കാര്‍ഗില്‍ കുന്നുകളിലേക്കു നുഴഞ്ഞുകയറി ആധിപത്യത്തിനു ശ്രമിച്ച അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരരെയും പാക്കിസ്ഥാന്‍ പട്ടാളത്തെയും കീഴടക്കിയ കാര്‍ഗില്‍ യുദ്ധത്തിന് ഇരുപതാണ്ട്. മഞ്ഞുമൂടിയ കാര്‍ഗില്‍ മലനിരകളില്‍നിന്ന് അവസാനത്തെ ശത്രുവിനെയും ഇല്ലായ്മ ചെയ്തുവെന്നു ഇന്ത്യന്‍ സൈന്യം പ്രഖ്യാപിച്ചത് 1999 ജുലൈ 26 നായിരുന്നു. മൂന്നു മാസം നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലായിരുന്നു à´† പ്രഖ്യാപനം. യുദ്ധത്തില്‍ അഞ്ഞൂറോളം ധീരസൈനികരെ രാജ്യത്തിനു നഷ്ടമായി. അതിലേറെപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 'ഓപ്പറേഷന്‍ വിജയ്'പ്രഖ്യാപനത്തിന്‍റെ ഓര്‍മ പുതുക്കാന്‍ രാജ്യത്തെല്ലായിടത്തും അനുസ്മരണപരിപാടികള്‍ നടന്നു. രാജ്യത്തിനു വേണ്ടി ജീവന്‍വെടിഞ്ഞ സൈനികരുടെ ഓര്‍മകളെ സാക്ഷിനിര്‍ത്തിയായിരുന്നു ചടങ്ങുകള്‍. യുദ്ധവിജയത്തിന്റെ ഇരുപതാം വാര്‍ഷിക ദിനമായ ഇന്നലെ കശ്മീരിലെ ദ്രാസില്‍ യുദ്ധസ്മാരകത്തില്‍ പ്രത്യേക ചടങ്ങുകള്‍ നടന്നു. à´•à´°, നാവിക, വ്യോമസേനാ മേധാവികള്‍ പങ്കെടുത്തു. രാഷ്ട്രപതി റാം നാഥ് കോവിന്ദ് പങ്കെടുക്കാനിരുന്നതാണെങ്കിലും മോശം കാലാവസ്ഥയെത്തുടര്‍ന്ന് എത്തിച്ചേരാനായില്ല. ശ്രീനഗറിലെ ബദാമി ബാഗിലെ സൈനിക താവളത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു. സൈനികരുടെ ധീരതയ്ക്കു മുന്നില്‍ രാജ്യം നമിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. സൈനികര്‍ക്കു പ്രണാമമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, യുദ്ധവേളയില്‍ താന്‍ കാര്‍ഗില്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു. വിവിധ രാഷ്ട്രീയ നേതാക്കളും ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ചു സമൂഹ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പങ്കുവച്ചു. ഇന്ത്യയുമായി നേരിട്ടു യുദ്ധം ചെയ്യാനാവാത്ത പാക്കിസ്ഥാന്‍ നിഴല്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍ ചൂണ്ടിക്കാട്ടി. കാര്‍ഗില്‍ പോലുള്ള അബദ്ധം ഭാവിയില്‍ ആവര്‍ത്തിക്കരുതെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പാക്കിസ്ഥാന് താക്കീത് നല്‍കി. ഒരിക്കല്‍ക്കൂടി ഇന്ത്യയുമായി കോര്‍ക്കുന്നത് പാക്കിസ്ഥാന് ചോര ചിന്തുന്ന അനുഭവമായിരിക്കുമെന്നും അദ്ദേഹം ദ്രാസില്‍

Related News