Loading ...

Home Kerala

റേഷന്‍ കടകളില്‍ പരാതിപ്പെട്ടി വരുന്നു; ആഴ്ചയില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ പരാതികള്‍ പരിഹരിക്കും

കോട്ടയം: പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കുന്നതിന് റേഷന്‍ കടകള്‍ക്ക് മുന്നില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്ന് വകുപ്പ് മന്ത്രി ജി.ആര്‍.

അനില്‍. താല്‍ക്കാലികമായി റദ്ദുചെയ്ത റേഷന്‍ കടകളുമായി ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കുന്ന അദാലത്തിെന്‍റ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ പരാതിപ്പെട്ടിയിലൂടെ നല്‍കുന്ന പരാതികള്‍ എല്ലാ ആഴ്ചയിലും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ ശേഖരിച്ച്‌ ആവശ്യമായ നടപടി സ്വീകരിക്കും. തുടര്‍ നടപടിക്കായി റേഷന്‍ കട-താലൂക്ക്തല വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. റേഷന്‍ കാര്‍ഡുകളിലെ പിശകുകള്‍ തിരുത്താനും വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാനും നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ 'തെളിമ'പദ്ധതി ആരംഭിക്കും.

ജനുവരിയില്‍ തെറ്റുകളില്ലാത്ത റേഷന്‍ കാര്‍ഡുകള്‍ നിലവില്‍ വരും. അഞ്ചു ശതമാനം കാര്‍ഡുകള്‍ ആധാറുമായി ബന്ധിക്കപ്പെട്ടിട്ടില്ല. ജനുവരി ഒന്നിനകം ഇവ ആധാറുമായി ബന്ധിപ്പിക്കണം. മുന്‍ഗണന കാര്‍ഡുകളടക്കം സംശുദ്ധമാക്കാനുള്ള ഊര്‍ജിത നടപടി സ്വീകരിക്കും. ജനുവരി ഒന്നു മുതല്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഓഫിസുകള്‍ പൂര്‍ണമായി ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറും. ഡിസംബര്‍ ഒന്നു മുതല്‍ ജില്ല, താലൂക്ക് സപ്ലൈ ഓഫിസുകളില്‍ സഹായകേന്ദ്രം ആരംഭിക്കും.

ഡിസംബര്‍ 15 നുള്ളില്‍ റദ്ദുചെയ്ത ലൈസന്‍സുകളില്‍ അന്തിമ തീരുമാനമെടുത്ത് പുതിയ ലൈസന്‍സുകള്‍ അനുവദിക്കൂ. പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ രണ്ടു കിലോമീറ്ററിനുള്ളില്‍ ഒരു റേഷന്‍ കട എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. രണ്ടിലധികം കടകള്‍ ഒരുമിച്ചാക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സമയബന്ധിതമായി നടപടിയെടുക്കും. ഡിസംബര്‍ 15 നുള്ളില്‍ എല്ലാ ജില്ലകളിലും അദാലത് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

Related News