Loading ...

Home National

രാജ്യത്തെ വൈദ്യുതി പ്രതിസന്ധി; കല്‍ക്കരി വിതരണം മെച്ചപ്പെടുത്തുമെന്ന് കോള്‍ ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കല്‍ക്കരി വിതരണം മെച്ചപ്പെടുത്തുമെന്ന് പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യ. വിതരണം മെച്ചപ്പെടുത്താന്‍ കോള്‍ ഇന്ത്യയുടെ കീഴിലുള്ള ഏഴ് ഉപകമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കി.

പ്രതിസന്ധി പരിഹരിക്കാന്‍ 17.11 ലക്ഷം ടണ്‍ കല്‍ക്കരി വിവിധ സംസ്ഥാനങ്ങള്‍ക്കായി അയച്ചു. രണ്ട് ആഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ കല്‍ക്കരി വിതരണം ചെയ്യാനാകുമെന്നും കോള്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, പ്രതിസന്ധിയെ തുടര്‍ന്ന് ഡല്‍ഹി, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ദിവസങ്ങളോളം വൈദ്യുതി മുടങ്ങി ഇരുട്ടിലകപ്പെടും എന്ന ഭീതിയിലാണ്. വൈദ്യുതി പ്രതിസന്ധിയില്‍ കേരളവും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

വൈദ്യുത നിലയങ്ങള്‍ക്കുള്ള കല്‍ക്കരി വിതരണം പുനഃസ്ഥാപിച്ചില്ലെങ്കില്‍ അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഡല്‍ഹി ഇരുട്ടില്‍ മുങ്ങുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രധാനമന്ത്രിക്കു കത്തെഴുതി.

അതേസമയം, കല്‍ക്കരി ക്ഷാമത്തെക്കുറിച്ച്‌ അനാവശ്യ പരിഭ്രാന്തി പരക്കുകയാണെന്ന് ഉൗര്‍ജ മന്ത്രി ആര്‍.കെ. സിംഗ് പറഞ്ഞു. ഗെയില്‍, ടാറ്റ എന്നിവിടങ്ങളില്‍നിന്നു പുറത്തുപോയ തെറ്റായ വിവരങ്ങളാണ് ഇതിനു പിന്നില്‍. രാജ്യത്ത് അടുത്ത നാലു ദിവസത്തേക്കുള്ള കല്‍ക്കരി സ്റ്റോക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related News