Loading ...

Home National

വന നിയമത്തില്‍ ഭേദഗതിക്കൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: 1980 ലെ വന (സംരക്ഷണ) നിയമത്തില്‍ ഭേദഗതിക്കൊരുങ്ങി കേന്ദ്രം. വനഭൂമിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും കന്യാവനങ്ങള്‍ അപകടത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും കരട് ഭേദഗതിയില്‍ പറയുന്നു.

1996 വരെയുള്ള കാലയളവില്‍ സംസ്ഥാന സര്‍ക്കാറുകള്‍ പ്രത്യേക പട്ടികയില്‍പെടുത്തിയ കല്‍പിത വനങ്ങള്‍ വനഭൂമി ആയി തന്നെ തുടരും. എന്നാല്‍, റെയില്‍വേ, റോഡ് മന്ത്രാലയങ്ങള്‍ 1980 നു മുമ്ബ് ഒഴിപ്പിച്ചെടുത്ത പ്രദേശങ്ങളില്‍ പിന്നീട് കാട്വളര്‍ന്നു വന്നെങ്കിലും അത്തരം ഭൂമി ഇനിമുതല്‍ വനങ്ങളായി കണക്കാക്കുകയില്ലെന്നും കരട് ഭേദഗതിയില്‍ വ്യക്തമാക്കി. ഭേദഗതിയില്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശങ്ങളും മറ്റും അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പരിഗണിച്ചതിനു ശേഷം ഭേദഗതി പുതുക്കി ആവശ്യമായ നിയമ നിര്‍മാണം നടത്തും.

1996ലെ സുപ്രീംകോടതി വിധിക്കു ശേഷം സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രദേശം വനഭൂമിയായി കണക്കാക്കപ്പെട്ടാല്‍ അവിടെ മറ്റു പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ല. റോഡരികില്‍ നട്ടുപിടിപ്പിച്ച ചെടികള്‍ പോലും ചില സന്ദര്‍ഭങ്ങളില്‍ വനഭൂമിയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുകയും ഇക്കാരണത്താല്‍ പെട്രോള്‍ പമ്ബുകള്‍ പോലെയുള്ള അവശ്യ സംവിധാനങ്ങള്‍ വരുന്നതിന് തടസ്സമാകുകയും ചെയ്യാറുണ്ട്.

Related News