Loading ...

Home Kerala

കേരളത്തില്‍ ഏഴ് ഇ.എസ്.ഐ ഡിസ്പെന്‍സറികള്‍ക്ക് അനുമതി

ന്യൂഡല്‍ഹി: കേരളത്തില്‍ ഏഴു പുതിയ à´‡.എസ്.ഐ ഡിസ്പെന്‍സറികള്‍ തുടങ്ങാന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ  ബോര്‍ഡ് യോഗം അനുമതി നല്‍കി. ബാലുശേരി, താമരശേരി, ആലത്തൂര്‍, കൂറ്റനാട്, കൂത്താട്ടുകുളം, റാന്നി, വെഞ്ഞാറമൂട് എന്നിവിടങ്ങളിലാണ് ഡിസ്പെന്‍സറി തുറക്കുന്നത്.

കൊല്ലം ആശ്രാമം ഇ.എസ്.ഐ മോഡല്‍ ഹോസ്പിറ്റലില്‍ കിടക്കകളുടെ എണ്ണം 300 ആയി ഉയര്‍ത്തുന്നതിന് ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകാതെ ആരംഭിക്കുന്നതിനും അനുമതിയായി. ഋഷികേശില്‍ നടന്ന ബോര്‍ഡ് യോഗത്തില്‍ തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് അധ്യക്ഷനായിരുന്നു. ഇ.എസ്.ഐ ആനുകൂല്യത്തിനുള്ള വേതന പരിധി 21,000ല്‍ നിന്ന് 30,000 രൂപയാക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഉറപ്പു ലഭിച്ചതായി യോഗത്തില്‍ പങ്കെടുത്ത കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗവും ബി.എം.എസ് അഖിലേന്ത്യ സെക്രട്ടറിയുമായ അഡ്വ. വി. രാധാകൃഷ്ണന്‍ പറഞ്ഞു.

സാമൂഹിക സുരക്ഷചട്ടം ബാധകമാകുന്ന അസംഘടിത മേഖല തൊഴിലാളികളെ ഇ.എസ്.ഐ കോര്‍പറേഷെന്‍റ പരിധിയില്‍ കൊണ്ടുവരാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാന കാര്യങ്ങള്‍, വിഹിതം, ആനുകൂല്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് തയാറാക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും. ഒന്നരക്കോടി തൊഴിലാളികളെ ആദ്യഘട്ടത്തില്‍ ഇ.എസ്.ഐയുടെ പരിധിയില്‍ കൊണ്ടുവരാനാണ് ലക്ഷ്യം. പ്ലാന്റെ ഷന്‍ മേഖലയെ ഇ.എസ്.ഐക്ക് കീഴില്‍ കൊണ്ടുവരും.

സംസ്ഥാനങ്ങളിലെ à´‡.എസ്.ഐ പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ സംസ്ഥാന തൊഴില്‍ മന്ത്രിമാരുടെ യോഗം വിളിക്കും. ചികിത്സ, മെഡിക്കല്‍ റീ ഇംബേഴ്സ്മെന്‍റ് തുടങ്ങിയ കാര്യങ്ങളിലെ പരാതികള്‍ യോഗം ചര്‍ച്ച ചെയ്യും. കോവിഡ്കാല തൊഴിലില്ലാ വേതനത്തിന്റെ  കാലാവധി അടുത്ത മാര്‍ച്ച്‌ 31 വരെ നീട്ടി. കോവിഡുകാലത്ത് രോഗകാല ആനുകൂല്യം ലഭിക്കുന്നതിന് മിനിമം വേതന ദിനങ്ങള്‍ 78ല്‍ നിന്ന് 39 ദിവസമായി കുറച്ചു വിജ്ഞാപനം വൈകാതെ ഇറക്കും. à´‡.എസ്.ഐ ആശുപത്രികളില്‍ ചികിത്സ സൗകര്യം കുറവായ രോഗികള്‍ക്ക്, പാനലില്‍പെടുന്ന സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാനുള്ള സൗകര്യം നല്‍കാനും തീരുമാനിച്ചു.

ഇ.എസ്.ഐ ചികിത്സകേന്ദ്രത്തിലേക്ക് 10 കി.മീറ്ററില്‍ കൂടുതലാണ് ദൂരമെങ്കില്‍ നേരിട്ട് ഈ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാം.


Related News