Loading ...

Home Kerala

കോളജുകള്‍ തുറക്കുന്നു; വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: ഒക്ടോബര്‍ നാലിന് സംസ്ഥാനത്തെ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ തുടങ്ങുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ  ഭാഗമായി ബുധനാഴ്ച മാനേജ്മെന്‍റ് അസോസിയേഷന്‍, അധ്യാപക, അനധ്യാപക സംഘടന പ്രതിനിധികള്‍ എന്നിവരുടെ യോഗം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദുവിെന്‍റ അധ്യക്ഷതയില്‍ ചേര്‍ന്നു. ക്ലാസുകള്‍ ആരംഭിക്കാനുള്ള തീരുമാനത്തെ സംഘടനകളും മാനേജ്മെന്‍റ് അസോസിയേഷനുകളും പിന്തുണച്ചു.

എന്നാല്‍, ക്ലാസ് തുടങ്ങും മുമ്ബ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമായും ഒരു ഡോസ് വാക്സിനെങ്കിലും നല്‍കിയിരിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. നിലവില്‍ ഒേട്ടറെ കോളജുകളും ഹോസ്റ്റലുകളും സി.എഫ്.എല്‍.ടി.സികളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ കാര്യത്തില്‍ തീരുമാനം വേണം. കോവിഡ് സാഹചര്യത്തില്‍ കോളജ് ഹോസ്റ്റലുകളില്‍ ഉള്‍പ്പെടെ ആവശ്യമായ ക്രമീകരണങ്ങള്‍ വേണ്ടിവരും. നിലവില്‍ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളില്‍ അധ്യയനം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ ഉറപ്പാക്കിയതിനാല്‍ ക്ലാസുകള്‍ തുടരാന്‍ കഴിയുന്നുണ്ട്. ഇതേ സാഹചര്യം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ഥികളുടെ കാര്യത്തിലും വേണമെന്ന് മാനേജ്മെന്‍റ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച എം.പി.എ. റഹീം, കെ.എം. മൂസ എന്നിവര്‍ ആവശ്യപ്പെട്ടു.

സ്ഥാപന തലത്തില്‍ ക്യാമ്പുകള്‍ നടത്തി കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനാകുമോ എന്നതിന്റെ  സാധ്യത പരിശോധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഒരു ഡോസ് വാക്സിനെടുക്കണമെന്നത് പ്രായോഗികമാക്കാനുള്ള ശ്രമങ്ങള്‍ നടത്തും. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നന്നായി നടന്നുവരുന്നുണ്ട്. അതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കുക എന്നതാണ് ആദ്യഘട്ടത്തില്‍ ക്ലാസുകളിലൂടെ ഉദ്ദേശിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍. ഒരു ക്ലാസിലെ പകുതി വിദ്യാര്‍ഥികള്‍ക്ക് ഒരു സെഷനിലും ബാക്കിയുള്ളവര്‍ക്ക് അടുത്ത സെഷനിലുമായി ക്ലാസ് ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഷിഫ്റ്റുകളായോ ഒന്നിടവിട്ട ദിവസങ്ങളിലോ ഇത് ക്രമീകരിക്കും. ഇത് സ്ഥാപനതലത്തില്‍ തീരുമാനമെടുക്കാനാകും. ഇതിന്റെ  വിശദാംശങ്ങള്‍ ആലോചിക്കാന്‍ വെള്ളിയാഴ്ച രാവിലെ 10ന് പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Related News