Loading ...

Home Kerala

"യാസ്' കരയോട് അടുക്കുന്നു: ബംഗാളും ഒഡീഷയും ജാഗ്രതയില്‍, കേരളത്തിലും മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ യാസ് കരയോട് അടുക്കുന്നു. രാവിലെ പത്തിനും 11നും ഇടയില്‍ ഒഡിഷയിലെ ഭദ്രക് ജില്ലയില്‍ യാസ് പ്രവേശിച്ചു തുടങ്ങുമെന്നാണ് മുന്നറിയിപ്പ്. ഉച്ചയോടെ യാസ് പൂര്‍ണമായും കരയിലേക്ക് കടക്കും.

ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും കാറ്റും പ്രവചിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കരയിലേക്ക് പ്രവേശിക്കുമ്ബോള്‍ മണിക്കൂറില്‍ പരമാവധി 130 മുതല്‍ 140 കിലോമീറ്റര്‍ ആകും യാസിന്‍റെ വേഗം. à´ˆ സാഹചര്യത്തില്‍ ബംഗാള്‍ ഒമ്ബതുലക്ഷം പേരെയും ഒഡിഷ രണ്ടുലക്ഷം പേരെയുമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്കുമാറ്റിയത്.

അതേസമയം, കേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്. ഒമ്ബത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

Related News