Loading ...

Home Kerala

ഓക്സിജന്‍ പ്രതിസന്ധി മാറിയില്ല; സര്‍ക്കാര്‍ ഇടപെടല്‍ കാത്ത് കാസര്‍കോട്

കാസര്‍കോട്: കര്‍ണാടകയില്‍നിന്നുള്ള വരവ് നിലച്ചതോടെ കാസര്‍കോട് ജില്ലയിലുണ്ടായ ഓക്സിജന്‍ പ്രതിസന്ധിക്ക് രണ്ടാം ദിവസവും പരിഹാരമായില്ല.

ചൊവ്വാഴ്ച രാവിലെ കണ്ണൂരില്‍നിന്ന് ഏതാനും ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചെങ്കിലും വൈകീേട്ടാടെ വീണ്ടും പ്രതിസന്ധിയായി. വിഷയത്തില്‍ സര്‍ക്കാര്‍ തല ഇടപെടലിനാണ് ജില്ല കാത്തിരിക്കുന്നത്.

നായനാര്‍ സഹകരണ ആശുപത്രി ഉള്‍പ്പെടെ രണ്ട് സ്വകാര്യ ആശുപത്രികളിലാണ് തിങ്കളാഴ്ച ഓക്സിജന്‍ ക്ഷാമമുണ്ടായത്. ഗുരുതര രോഗികളെ മംഗളൂരുവിലെ ആശുപത്രികളിലേക്ക് മാറ്റി. രോഗികളെ കൈയൊഴിയുന്ന അവസ്ഥ വന്നപ്പോള്‍ ഇരു ആശുപത്രികളിലേക്കും ചൊവ്വാഴ്ച കണ്ണൂരില്‍നിന്നും കാഞ്ഞങ്ങാടുനിന്നും ഏതാനും സിലിണ്ടറുകള്‍ എത്തിച്ചു. താല്‍ക്കാലികാശ്വാസമായെങ്കിലും ജില്ലക്ക് ആവശ്യമുള്ളത്ര ഓക്സിജന്‍ കണ്ണൂരിലെ പ്ലാന്‍റില്‍നിന്നു ലഭിച്ചില്ല.

ഇതോടെ, ചൊവ്വാഴ്ച വൈകീട്ട് ഒാക്സിജന്‍ ക്ഷാമം പഴയപോലെയായി. ജില്ലയിലെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ജില്ല ഭരണകൂടം തിങ്കളാഴ്ച ഒാക്സിജന്‍ വാര്‍ റൂം തുറന്നിരുന്നു. ജില്ലയിലെ എല്ലാ ആശുപത്രികള്‍ക്കും തടസ്സമില്ലാതെ ഒാക്സിജന്‍ ലഭ്യമാക്കുക ലക്ഷ്യമിട്ട് കാഞ്ഞങ്ങാട്ടാണ് 24 മണിക്കൂര്‍ വാര്‍ റൂം തുറന്നത്.

സ്വകാര്യ ആശുപത്രികള്‍ ഒാക്സിജനായി വാര്‍ റൂമിനെ ബന്ധപ്പെെട്ടങ്കിലും അപേക്ഷ തിരുവനന്തപുരത്തെ സംസ്ഥാന വാര്‍ റൂമിലേക്ക് കൈമാറുകയാണുണ്ടായത്. ഇതോടെ, ആശുപത്രികള്‍ സ്വന്തം നിലക്ക് സിലിണ്ടറുകള്‍ക്കായി നെേട്ടാട്ടമോടുകയാണ്. ജില്ലയിലെ ഏതാനും ചില സ്വകാര്യ ആശുപത്രികള്‍ ഒഴികെ എല്ലായിടത്തും ഓക്സിജന്‍ ക്ഷാമം രൂക്ഷമാണ്. നഗരത്തിലെ മറ്റൊരു ആശുപത്രിയില്‍ ഏതാനും മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്സിജന്‍ മാത്രമാണുള്ളത്.

വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാത്ത് നിയുക്ത എം.എല്‍.എമാര്‍ എല്ലാവരും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. മംഗളൂരു ബൈക്കമ്ബാടി മലബാര്‍ ഒാക്സിജന്‍ പ്ലാന്‍റില്‍നിന്നാണ് കാസര്‍കോെട്ട സ്വകാര്യ ആശുപത്രികളിലേക്ക് ഓക്സിജന്‍ ഇറക്കിയിരുന്നത്.

ശനിയാഴ്ച മുതല്‍ ഓക്സിജന്‍ വിതരണം കര്‍ണാടക വിലക്കിയതോടെയാണ് കാസര്‍കോട്ട് കടുത്ത പ്രതിസന്ധി തുടങ്ങിയത്. മംഗളൂരുവില്‍നിന്ന് പ്രതിദിനം 300  ഓളം സിലിണ്ടറുകള്‍ ഇറക്കിയിരുന്ന സ്ഥാനത്ത് അതിന്റെ  പകുതി പോലും ഇപ്പോള്‍ കണ്ണൂരില്‍നിന്ന് ലഭിക്കുന്നില്ല.

Related News