Loading ...

Home Kerala

കേരളത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു

ആലപ്പുഴ നഗരത്തില്‍ ഒരു സ്വകാര്യസ്ഥാപന ഉടമയായിരുന്നയാള്‍ ഓണ്‍ലൈന്‍ 'പണക്കുഴി'യില്‍ വീഴുന്നത് വര്‍ഷങ്ങളുടെ ഫേസ്ബുക്ക് സൗഹൃദത്തിലൂടെയാണ്. യുവതിയുടെ പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈലുമായി തുടങ്ങിയ ചാറ്റ് പിന്നീട് സൗഹൃദമായി മാറുകയായിരുന്നു.

ജര്‍മനിയില്‍ ഇന്‍വെസ്റ്റ്മെന്‍റ് തുടങ്ങാന്‍ ആ 'യുവതി' പങ്കാളിയായി ക്ഷണിക്കുകയും ഇതിനുള്ള ഗവ. നടപടികള്‍ക്കെന്ന പേരില്‍ എട്ടുലക്ഷത്തോളം രൂപ തട്ടിയെടുക്കുകയുമായിരുന്നു. നേരത്തേതന്നെ ഫോണ്‍ ഹാക്ക് ചെയ്ത് എളുപ്പം പണക്കാരനാകാനുള്ള ഇയാളുടെ ചോദനയെ ഇവര്‍ ദുരുപയോഗം ചെയ്തു.

സമാന രീതിയിലുള്ള മറ്റൊരു സംഭവം ജര്‍മനിയില്‍നിന്നാണ്. കേരളത്തില്‍ വന്ന് ഇന്‍വെസ്റ്റ് താല്‍പര്യം പ്രകടിപ്പിച്ച്‌ ഒരു യൂറോപ്യന്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച്‌ കബളിപ്പിച്ചു. പണം പോയി മാനസികപ്രശ്നങ്ങളിലേക്ക് വഴുതിവീഴുന്നവര്‍ ധാരാളമാെണന്ന് സൈകോളജിസ്റ്റ് അഞ്ജു ലക്ഷ്മി പറയുന്നു.

പലപ്പോഴും തട്ടിപ്പിനിരയാകുന്നത് ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്നവരാണ്. നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും ഏതുതരം സര്‍ട്ടിഫിക്കറ്റും ഒറിജിനല്‍പോലെ നിര്‍മിക്കാനുള്ള തട്ടിപ്പ് സംഘത്തിെന്‍റ കഴിവും വേഗത്തില്‍ പണം സമ്ബാദിക്കണമെന്നുള്ള ഇരയുടെ വ്യാഗ്രതയും സംഘത്തിന് ഓണ്‍ലൈനില്‍ പണം തട്ടിയെടുക്കാന്‍ വഴിയൊരുക്കുന്നു.

കുട്ടികളെ ശ്രദ്ധിക്കാം

മൊബൈല്‍ ഗെയിമിന് ആസക്തി ഉണ്ടായിരുന്ന കുട്ടി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് കളിച്ച്‌ കളഞ്ഞത് 50,000ത്തോളം രൂപയാണ്. ഓണ്‍ലൈനില്‍ ചെറിയ സാധനങ്ങള്‍ വാങ്ങാന്‍ രക്ഷിതാക്കള്‍ ബാങ്ക് വിവരങ്ങള്‍ കുട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇതുവെച്ച്‌ പണം മുടക്കി ഗെയിം കളിക്കുകയും കൂട്ടുകാര്‍ക്ക്‌ ഗെയിം ഉപകാരങ്ങള്‍ വാങ്ങിനല്‍കിയുമാണ് ഈ പണം രക്ഷിതാക്കള്‍ അറിയാതെ കുട്ടി ചെലവഴിച്ചത്.

ഇത്തരം കേസുകളില്‍ സ്വന്തം കുട്ടി ആയതിനാല്‍ രക്ഷിതാക്കള്‍ പരാതിപ്പെടാറില്ലന്ന് സൈബര്‍സെല്‍ അധികൃതര്‍ പറയുന്നു. ബാങ്ക് വിവരങ്ങള്‍ കുട്ടികളെ അറിയിക്കാതിരിക്കണമെന്നും ഓണ്‍ലൈന്‍ പര്‍ച്ചേസിങ്ങിനുള്‍െപ്പടെ കുട്ടിയുടെ മൊബൈല്‍ ഉപയോഗത്തില്‍ ശ്രദ്ധചെലുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വിഡിയോ കാള്‍ തട്ടിപ്പ്

സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പുകളിലൊന്നില്‍നിന്നാണ് യുവതി ഒരു യുവാവുമായി പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദത്തിലാവുകയും ഇരുവരും നിരന്തരം വിഡിയോ കാള്‍ ചെയ്യുകയും ചെയ്തിരുന്നു. ശേഷം ഈ വിഡിയോ കാളിെന്‍റ സ്ക്രീന്‍ ഷോര്‍ട്ടുകള്‍ വിദേശത്തുള്ള ഭര്‍ത്താവിനെയടക്കം കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി 80,000 രൂപയോളം തട്ടിയെടുക്കുകയായിരുന്നു. ഇത്തരം പലതരം കേസുകള്‍ ഇപ്പോള്‍ കൂടുകയാണ്. നമ്മുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുന്നതിലൂടെയാണ് കൂടുതല്‍ തട്ടിപ്പിനും ചൂഷണത്തിനും കളമൊരുങ്ങുന്നതെന്നും അധികൃതര്‍ പറയുന്നു.

ചതിക്കുഴികള്‍ കരുതിയിരിക്കുക

'ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ കൂടിവരുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ നമ്മളോട് ഇടപെടുന്നയാളെ നമ്മള്‍ അറിയുന്നില്ല. ഇതറിയാതെ വ്യക്തിപരമായ കാര്യങ്ങള്‍ അടക്കം പങ്കുവെക്കുമ്ബോള്‍ പലതരം ചതിക്കുഴികള്‍ പതിയിരിക്കുന്നുണ്ട്. കൂടുതല്‍ ബോധമുള്ളവരായി സോഷ്യല്‍ മീഡിയ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്'.

Related News