Loading ...

Home National

വിധികൊണ്ട് ചിരിതടയാനാവില്ല: സുപ്രീം കോടതി

ന്യൂഡൽഹി: ആക്ഷേപമാണെങ്കിലും പരിഹാസമാണെങ്കിലും ചിരി വരുന്നതു തടയാൻ തങ്ങളെക്കൊണ്ടു പോലുമാവില്ലെന്ന് സുപ്രീം കോടതി. ഫലിതങ്ങളിൽ സ്ഥിരം കഥാപാത്രങ്ങളാക്കുന്നതിനെതിരേ സർദാർജിമാർ കൊടുത്ത ഹർജിയിൽ വാദം കേട്ടെങ്കിലും അവസാനം സുപ്രീം കോടതി കൈമലർത്തി. സിക്ക് സമുദായക്കാർക്കെതിരേയുള്ള ഫലിതങ്ങൾ പറയുന്നതു നിരോധിക്കാനാകില്ലെന്നും പറയുന്പോഴെല്ലാം മാർഗനിർദേശം പാലിക്കണമെന്നു നിർദേശിക്കാനാകില്ലെന്നും ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

നാവെടുത്താൽ മണ്ടത്തരം മാത്രം പറയുന്ന കോമാളികളായി അവതരിപ്പിക്കുന്നതിനെതിരേ സിക്ക് സമുദായ സംഘടനകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത്തരം ഫലിതങ്ങൾ വെബ്സൈറ്റുകളിലും മറ്റും പ്രസിദ്ധപ്പെടുത്തുന്നതു നിരോധിക്കണമെന്നും ഇത്തരം കാര്യങ്ങൾ പറയുന്നതിനു മാർഗനിർദേശം പുറപ്പെടുവിക്കണമെന്നുമുള്ള ആവശ്യങ്ങളിൽ വാദം കേൾക്കാമെന്നായിരുന്നു മുൻ ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ എന്ത് ആവശ്യമാണ് നടപ്പിലാക്കാൻ പറ്റുന്നതെന്നായിരുന്നു ഇന്ന് കേസ് പരിഗണിച്ച ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ ചോദ്യം.

സിക്ക് സമുദായക്കാർ അങ്ങേയറ്റം ബഹുമാനിക്കപ്പെടുന്നവരാണ്. പക്ഷെ, ഫലിതങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് നിങ്ങൾ നിയമയുദ്ധത്തിനു വരുന്പോൾ ആ ബഹുമാനം കുറയുകയാണ് ചെയ്യുന്നതെന്നു ജസ്റ്റീസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. ഏതെങ്കിലും വിധത്തിലുള്ള ആക്ഷേപം വെബ്സൈറ്റിലോ മറ്റോ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഐടി നിയമത്തിലെ 67എ പ്രകാരം കേസെടുക്കയോ അപകീർത്തികരമാണെന്നു കണ്ടെത്തിയാൽ ഐപിസി 499, 500 വകുപ്പുകൾ പ്രകാരം ശിക്ഷിക്കുകയോ ചെയ്യാം. എന്നാൽ, ഒരു വിഭാഗത്തിനെതിരേയുള്ള കാര്യങ്ങളിൽ ഭരണഘടനയുടെ 32-ആം അനുച്ഛേദത്തിന്‍റെ അടിസ്ഥാനത്തിൽ എങ്ങനെ മാർഗനിർദേശം ഉണ്ടാക്കാനാകുമെന്നു ഹർജിക്കാരനായ ഹർവീന്ദർ ചൗധരിയോടു കോടതി ചോദിച്ചു.

Related News