Loading ...

Home Business

വായ്പാ വിതരണത്തിനുള്ള മുന്‍ഗണന പട്ടിക; മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്കരിച്ച്‌ ആര്‍ബിഐ

മുംബൈ: മുന്‍ഗണനാ വിഭാഗത്തിനുള്ള വായ്പാ വിതരണ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്കരിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ).സ്റ്റാര്‍ട്ടപ്പുകള്‍ക്കു നല്‍കുന്ന 50 കോടിവരെയുള്ള വായ്പകളും സൗരോര്‍ജ പ്ലാന്‍റുകള്‍, സൗരോര്‍ജ വാട്ടര്‍പന്പുകള്‍, ബയോഗ്യാസ് പ്ലാന്‍റുകള്‍ എന്നിവ സ്ഥാപിക്കുന്നതിനു കര്‍ഷകര്‍ക്കു നല്‍കുന്ന വായ്പകളും ആര്‍ബിഐ വായ്പാ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതിനുപുറമേ ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമുള്ള വായ്പാ പരിധി ഉയര്‍ത്തുകയും ചെയ്തു. ബാങ്കുകള്‍ നിര്‍ബന്ധമായും വായ്പ നല്‍കേണ്ട വിഭാഗങ്ങളാണു വായ്പാമുന്‍ഗണനാ പട്ടികയിലുള്ളത്. ഇതിനായി ഓരോ          ബാങ്കുകളും നിശ്ചിത ശതമാനം പണം മാറ്റിവയ്ക്കേണ്ടതുമുണ്ട്.

പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ ഫാര്‍മര്‍ പ്രൊഡ്യുസര്‍ കമ്പനികള്‍ക്കും മുന്‍കൂറായി വില പ്രഖ്യാപിച്ച്‌ കാര്‍ഷികവിഭവങ്ങള്‍ കൃഷി ചെയ്ത് വിപണിയിലെത്തിക്കുന്ന കന്പനികള്‍ക്കും കൂടുതല്‍ തുക വായ്പയായി          ലഭിക്കും. ആയുഷ്മാന്‍ ഭാരത് ഉള്‍പ്പെടെയുള്ള, ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള പദ്ധതികള്‍ക്കുള്ള വായ്പാപരിധി ഇരട്ടിയാക്കി.മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള വായ്പാവിതരണം                    കുറഞ്ഞ ജില്ലകളില്‍ വായപാ വിഹിതം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വായ്പാ ലഭ്യത കുറവുള്ള മേഖലകള്‍ക്കും ചെറുകിട- ഇടത്തരം കര്‍ഷകര്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങളിലൂടെ കൂടുതല്‍ പണം വായ്പയായി ലഭിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു.

Related News