Loading ...

Home Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ പദ്ധതികളും നിര്‍മാണ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പു തലവന്മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം. അടുത്ത വര്‍ഷം ആദ്യ പാദത്തോടെ നിയമസഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വരാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണു നടപടിക്രമങ്ങള്‍ ഇനിയും ഇഴയരുതെന്ന് പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി, വകുപ്പ് അധ്യക്ഷന്മാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത്. വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി നടന്നു വരുന്ന വികസന പദ്ധതികള്‍, റോഡ്, പാലം അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള കേന്ദ്ര പദ്ധതികള്‍ അടക്കമുള്ളവയുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തിയ പദ്ധതികള്‍ ഉദ്ഘാടനം നടത്തുന്നതിനായി ആവശ്യമായ വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഫയലുകളില്‍ കുരുങ്ങിക്കിടക്കുന്ന നടപടിക്രമങ്ങളുടെ കുരുക്കഴിച്ചു പദ്ധതി പ്രവര്‍ത്തിക തലത്തിലാക്കാനുള്ള നടപടി സ്വീകരിക്കണം.

ഉദ്ഘാടനം കഴിഞ്ഞ പദ്ധതികള്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്നു കഴിഞ്ഞാലും തുടര്‍ പ്രവര്‍ത്തനം നടത്തുന്നതിനു തടസമില്ല. എന്നാല്‍, പെരുമാറ്റച്ചട്ടം നിലവില്‍ വന്നു കഴിഞ്ഞാല്‍, പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനോ നിര്‍മാണം ആരംഭിക്കാനോ കഴിയില്ല. അല്ലെങ്കില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ പ്രത്യേക അനുമതി ആവശ്യമാണ്. എന്നാല്‍, തുടര്‍ പദ്ധതികള്‍ക്കോ പ്രവര്‍ത്തനങ്ങള്‍ക്കോ യാതൊതു തടസവുമില്ല. ഇതിനിടയില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതോടെ രണ്ടു മാസമെങ്കിലും വികസന സ്തംഭനമുണ്ടാകും. ഫലത്തില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇനി നാലു മാസമാകും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാകുക.അടുത്ത ഫെബ്രുവരി അവസാനമോ മാര്‍ച്ച്‌ ആദ്യവാരമോ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നാണു കരുതുന്നത്.

Related News