Loading ...

Home National

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ഇന്‍റര്‍പോള്‍

സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി ഇന്‍റര്‍പോള്‍ മുന്നറിയിപ്പ് നല്‍കി. പ്രധാനപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വീടുകളിലിരുന്ന് ജോലിയെടുക്കുന്നതാണ് ക്രിമിനലുകള്‍ മുതലെടുക്കുന്നത്. വ്യക്തികളില്‍നിന്നും ചെറുകിട ബിസിനസ് സ്ഥാപനങ്ങളില്‍നിന്നും മാറി വന്‍കിട കോര്‍പറേഷനുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തന്ത്രപ്രധാന സംവിധാനങ്ങളുമൊക്കെയാണ് സൈബര്‍ ക്രിമിനലുകളുടെ പുതിയ ലക്ഷ്യമെന്നും ഇന്‍റര്‍പോള്‍ പുറത്തിറക്കിയ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. à´¸àµˆâ€‹à´¬â€‹à´°àµâ€ ആക്രമണങ്ങള്‍ ആശങ്കയുയര്‍ത്തുന്ന വിധത്തിലാണ് വര്‍ധിക്കുന്നത്. മഹാമാരിയെ തുടര്‍ന്ന് അസ്ഥിരമായ സാമൂഹിക-സാമ്ബത്തിക സാഹചര്യത്തെ തുടര്‍ന്നുണ്ടായ ഭയവും അനിശ്ചിതാവസ്ഥയുമാണ് സൈബര്‍ ക്രിമിനലുകള്‍ മുതലെടുക്കുന്നതെന്ന് ഇന്‍റര്‍പോള്‍ സെക്രട്ടറി ജനറല്‍ ജ്യുര്‍ഗെന്‍ സ്റ്റോക് പറയുന്നു. ലോകത്തിെന്‍റ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഒാണ്‍ലൈന്‍ സംവിധാനങ്ങളെ കൂടുതലായി ആശ്രയിച്ചതും ക്രിമിനലുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി. പല വ്യക്തികളും കമ്ബനികളും തങ്ങളുടെ സൈബര്‍ സുരക്ഷ സംവിധാനങ്ങള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യപ്പെട്ടതാണെന്ന് ഉറപ്പാക്കാത്തതും ആക്രമണങ്ങള്‍ക്ക് കാരണമാകുന്നു. കോവിഡ് വിഷയമായ ഫിഷിങ് à´‡-മെയിലുകളാണ് ക്രിമിനലുകള്‍ ഇപ്പോള്‍ അയക്കുന്നത്. സര്‍ക്കാര്‍-ആരോഗ്യ സ്ഥാപനങ്ങളില്‍നിന്നാണെന്ന് പറഞ്ഞ് അയക്കുന്ന ഇത്തരം മെയിലുകളിലെ ലിങ്കുകളില്‍ ക്ലിക് ചെയ്യുന്നത് വഴി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ക്രിമിനലുകളുടെ കൈവശം എത്തുന്നു.തന്ത്രപ്രധാനമായ ശൃംഖലകള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കുമെതിരെ സൈബര്‍ ക്രിമിനലുകള്‍ മാല്‍വെയര്‍ ആക്രമണങ്ങളും നടത്തുന്നുണ്ട്. സമീപഭാവിയിലും ഇത്തരം ആക്രമണങ്ങള്‍ വര്‍ധിക്കാനാണ് സാധ്യതയെന്നും ഇന്‍റര്‍പോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലെ സുരക്ഷാ പിഴവുകളാകും ഇവര്‍ മുതലെടുക്കുക. കോവിഡിന് വാക്സിന്‍ കണ്ടുപിടിച്ചാല്‍ അത്തരം മെഡിക്കല്‍ ഉല്‍പന്നങ്ങളുടെ പേരിലുള്ള ഫിഷിങ് à´‡-മെയിലുകള്‍ വ്യാപകമാകാന്‍ സാധ്യതയുണ്ടെന്നും ഇന്‍റര്‍പോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ കഴിഞ്ഞ വര്‍ഷം ഒമാനി സൈബര്‍ നെറ്റ്വര്‍ക്കിലേക്ക് നുഴഞ്ഞുകയറാനുള്ള 14 ശതകോടിയിലധികം ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി സാേങ്കതിക-ആശയവിനിമയ മന്ത്രാലയത്തിെന്‍റ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒരു ശതകോടി ശ്രമങ്ങള്‍ സര്‍ക്കാര്‍ കമ്ബ്യൂട്ടര്‍ ശൃംഖലകള്‍ക്കുനേരെയായിരുന്നു. 332 സുരക്ഷാ പിഴവുകളും കൈകാര്യം ചെയ്തതായി മന്ത്രാലയം അറിയിച്ചു.
വെബ്സൈറ്റുകള്‍ക്കു നേരെയുണ്ടായ 1.52 ലക്ഷം ആക്രമണങ്ങളും 152 മാല്‍വെയറുകളും 20.99 ലക്ഷം ഒാണ്‍ലൈന്‍ സ്പാം ആക്രമണങ്ങളും വിഫലമാക്കിയതായി നാഷനല്‍ സെന്‍റര്‍ ഫോര്‍ ഇന്‍ഫര്‍മാറ്റിക്സ് സേഫ്റ്റിയും അറിയിച്ചു. 162 ക്രിമിനല്‍ കേസുകളും കേന്ദ്രത്തിെന്‍റ പരിഗണനയിലെത്തിയതായി അധികൃതര്‍ അറിയിച്ചു.

Related News