Loading ...

Home National

സെഡ്-മോര്‍ തുരങ്കം 2021 ജൂണില്‍ പൂര്‍ത്തിയാകും

ശ്രീനഗര്‍: കാഷ്മീര്‍ താഴ്‌വരയെയും ലഡാക്ക് മേഖലയെയും ബന്ധിപ്പിക്കുന്ന 6.5 കിലോമീറ്റര്‍ ദൂരമുള്ള തന്ത്രപ്രധാനമായ സെഡ്-മോര്‍ തുരങ്കം 2021 ജൂണില്‍ പൂര്‍ത്തിയാകും. ജമ്മു കാഷ്മീര്‍ ചീഫ് സെക്രട്ടറി ബി.വി.ആര്‍. സുബ്രഹ്മണ്യത്തിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജമ്മു കാഷ്മീരില്‍ നിര്‍മാണത്തിലിരിക്കുന്ന വിവിധ റോഡുകളുടെ അവലോകനത്തിനായാണ് നാഷണല്‍ ഹൈവേ ഇന്‍ഫ്രാസ്ട്രച്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്‌ഐഡിസിഎല്‍) യോഗം ചേര്‍ന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം നടക്കുന്ന സെഡ്-മോര്‍, സോജി-ലാ തുരങ്കങ്ങളുടെ കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

സെഡ്-മോര്‍ പദ്ധതിയില്‍ 6.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം, ആറു കിലോമീറ്റര്‍ അപ്രോച്ച്‌റോഡ്, രണ്ടു വലിയ പാലങ്ങള്‍, ഒരു ചെറിയ പാലം എന്നിവയാണുള്ളത്. സോനാമാര്‍ഗിലേക്കുള്ള പദ്ധതിക്കായി 2,379 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്.

ഇതോടൊപ്പം തന്നെ സോജി-ല പദ്ധതിയുടെ നിര്‍മാണവും നടക്കും. 14.15 കിലോമീറ്റര്‍ തുരങ്കം, സെഡ്-മോര്‍, സോജി-ല തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന 18 കിലോമീറ്റര്‍ അപ്രോച്ച്‌ റോഡ് എന്നിവയാണ് ഈ പദ്ധതിയില്‍ നിര്‍മിക്കുക. കാരിയേജ് വേ, രണ്ട് സ്നോ ഗാലറികള്‍ (മഞ്ഞിടിച്ചില്‍ തടയാന്‍), നാല് വലിയ പാലങ്ങള്‍, മഞ്ഞിടിച്ചില്‍ തടയുന്നതിനുള്ള 18 ഡാമുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. 4,430 കോടി രൂപയുടെ പദ്ധതി 2026 ജൂണോടെ പൂര്‍ത്തിയാകും.

Related News