Loading ...

Home Kerala

കൈതച്ചക്കയില്‍ സ്ഫോടക വസ്തു ഒളിപ്പിച്ചെന്ന് സ്ഥിരീകരിച്ചിട്ടില്ല'; പിടിയാന ചെരിഞ്ഞതില്‍ സംയുക്ത അന്വേഷണം

പാലക്കാട്: ഭക്ഷണത്തിനായി ജനവാസമേഖലയിലെത്തിയ ഗര്‍ഭിണിയായ പിടിയാന ദുരൂഹ സാഹചര്യത്തില്‍ ചെരിഞ്ഞ സംഭവത്തില്‍ പൊലീസും വനംവകുപ്പും സംയുക്ത അന്വേഷണം നടത്തും. മണ്ണാര്‍ക്കാട് ഡിഎഫ്‌ഒ, ഷൊര്‍ണൂര്‍ ഡിവൈഎഫ്‌ഐ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. നിലമ്ബൂര്‍ മുതല്‍ മണ്ണാര്‍ക്കാട് വരെയുള്ള തോട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം

കൈതച്ചക്കയില്‍ ഒളിപ്പിച്ച്‌ ആനയ്ക്ക് സ്‌ഫോടകവസ്‌തു നല്‍കിയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി ശിവ വിക്രം വ്യക്തമാക്കി. à´šàµ†â€‹à´°à´¿â€‹à´žàµà´ž ആന‍യുടെ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ട്. ഇത് എവിടെ വെച്ച്‌ സംഭവിച്ചുവെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് ഡിഎഫ്‌ഒ സുനില്‍ കുമാറും അറിയിച്ചു.

ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു അല്ല പൊട്ടിത്തെറിച്ചത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് ചരിഞ്ഞതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Related News