Loading ...

Home National

കോവിഡ് സോണുകള്‍ പുതുക്കി കേന്ദ്രം; കണ്ണൂരും കോട്ടയവും റെഡ് സോണില്‍

ന്യൂഡല്‍ഹി: കോവിഡ് ഭീഷണിയുടെ തോതനുസരിച്ച്‌ രാജ്യത്തെ ജില്ലകളെ സോണുകളായി തിരിച്ചുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ പട്ടിക പുറത്തിറങ്ങി. രാജ്യത്തെ 130 ജില്ലകളാണ് കേന്ദ്രത്തിന്‍റെ പട്ടികയില്‍ റെഡ് സോണില്‍ ഉള്ളത്. ഓറഞ്ച് സോണില്‍ 284 ജില്ലകളെയും ഗ്രീന്‍സോണില്‍ 319 ജില്ലകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കണ്ണൂരും കോട്ടയവും റെഡ് സോണില്‍

കേരളത്തിലെ രണ്ട് ജില്ലകള്‍ മാത്രമാണ് കേന്ദ്രപട്ടികയില്‍ റെഡ് സോണില്‍ ഉള്ളത്. കേരളത്തില്‍ കണ്ണൂരും കോട്ടയവുമാണ് കേന്ദ്രത്തിന്‍റെ റെഡ് സോണ്‍ പട്ടികയിലുള്ള ജില്ലകള്‍. വയനാടും എറണാകുളവും ഗ്രീന്‍സോണില്‍. സംസ്ഥാനത്തെ മറ്റ് പത്ത് ജില്ലകള്‍ ഓറഞ്ച് സോണിലാണ്.

മറ്റ് സംസ്ഥാനങ്ങള്‍

ഉത്തര്‍പ്രദേശാണ് ഏറ്റവുമധികം റെഡ് സോണ്‍ ജില്ലകളുള്ള ഉള്ള സംസ്ഥാനം. യുപിയിലെ 19 ജില്ലകളാണ് റെഡ് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഡല്‍ഹിയിലെ ആകെയുള്ള 11 ജില്ലകളും റെഡ് സോണിലാണ്. മഹാരാഷ്ട്ര-14, തമിഴ്നാട്-12, പശ്ചിമ ബംഗാള്‍-10, ഗുജറാത്ത്-9, മധ്യപ്രദേശ്-8, രാജസ്ഥാന്‍-8 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ റെഡ് സോണില്‍ ഉള്‍പ്പെട്ട ജില്ലകളുടെ എണ്ണം.

യുപിയില്‍ 36 ജില്ലകള്‍ ഓറഞ്ച് സോണിലാണ്. ബിഹാര്‍-20, തമിഴ്നാട്-24, രാജസ്ഥാന്‍-19, പഞ്ചാബ്-15, മധ്യപ്രദേശ്-19, മഹാരാഷ്ട്ര-16 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഓറഞ്ച് സോണ്‍ ജില്ലകള്‍ എണ്ണം.

ആസാമിലാണ് ഏറ്റവുമധികം ഗ്രീന്‍ സോണ്‍ ജില്ലകള്‍. സംസ്ഥാനത്തെ 30 ജില്ലകള്‍ രോഗ വ്യാപനം കുറഞ്ഞ ഗ്രീന്‍ സോണിലാണ്. ചത്തീസ്ഗഢ്-25, അരുണാചല്‍-25, മധ്യപ്രദേശ്-24, ഒഡീഷ-21, യുപി-20, ഉത്തരാഖണ്ഡ്-10 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനത്തെ വിവരങ്ങള്‍.

മെട്രോ നഗരങ്ങള്‍ റെഡ് സോണില്‍

രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളും റെഡ് സോണിലാണ്. ഡല്‍ഹി, മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് എന്നിവയാണിത്. മേയ് മൂന്നിന് ലോക്ക്ഡൗണ്‍ അവസാനിച്ച ശേഷം ഈ നഗരങ്ങള്‍ റെഡ് സോണില്‍ തുടരും.

വിഭജനം ഇങ്ങനെ

തുടര്‍ച്ചയായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളാണ് റെഡ് സോണിലുള്ളത്. 14 ദിവസത്തിന് ശേഷം ഒരു കേസും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്. 21 ദിവസമായി ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലകളാണ് ഗ്രീന്‍ സോണില്‍.

Related News