Loading ...

Home International

50 താലിബാൻ കമാൻഡർമാരെ വധിച്ചെന്നു യുഎസ്



കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെൽമന്ദ് പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിൽ താലിബാന്‍റെ അന്പതിലധികം കമാൻഡർമാരെ വധിച്ചതായി യുഎസ് സൈന്യം അറിയിച്ചു. 24ന് പ്രവിശ്യയിലെ മൂസാഖ്വാല ജില്ലയിൽ വിവിധ ഭാഗങ്ങളിൽനിന്നുള്ള താലിബാൻ നേതാക്കൾ യോഗം ചേരവേ യുഎസ് സേന റോക്കറ്റാക്രണം നടത്തുകയായിരുന്നു. താലിബാനേറ്റ വലിയ തിരിച്ചടിയാണിതെന്ന് അഫ്ഗാനിസ്ഥാനിലെ യുഎസ് മിലിട്ടറി വക്താവ് ലഫ്. കേണൽ മാർട്ടിൻ ഒ’ഡോണൽ പറഞ്ഞു. 

യുഎസിന്‍റെ അവകാശവാദം പ്രചാരണതന്ത്രം മാത്രമാണെന്ന് താലിബാൻ വക്താവ് ഖ്വാരി യൂസഫ് അഹമ്മദ് പറഞ്ഞു. ആക്രമണം നടന്നത് സിവിലിയന്മാരുടെ രണ്ടു ഭവനങ്ങളിലായിരുന്നുവെന്നും അഹമ്മദ് അവകാശപ്പെട്ടു.

താലിബാന്‍റെ ശക്തികേന്ദ്രമാണ് ഹെൽമന്ദ്. അഫ്ഗാനിസ്ഥാനിലുടനീളം താലിബാൻ ആക്രമണം ശക്തമായതിനിടെയാണ് കമാൻഡർമാർ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നത്. 

തലസ്ഥാനമായ കാബൂളിൽ അതീവസുരക്ഷയുള്ള ആഭ്യന്തരമന്ത്രാലയം താലിബാൻ ആക്രമിച്ചു. സുരക്ഷാസേന രണ്ടു മണിക്കൂറെടുത്താണ് അക്രമികളെ തുരത്തിയത്. 

താക്കർ പ്രവിശ്യയിൽ ഗവർണറുടെ വസതിക്കുനേർക്കും പോലീസ് ആസ്ഥാനത്തിനുനേർക്കും ആക്രമണമുണ്ടായി.ഇതിനിടെ ഇന്നലെ കാബൂളിൽ ആഭ്യന്തരമന്ത്രാലയത്തിനു സമീപം ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു.

പത്തുഭീകരരാണ് ആക്രമണത്തിനെത്തിയതെന്നും എല്ലാവരും കൊല്ലപ്പെട്ടെന്നും മന്ത്രാലയ വക്താവ് നജീബ് ഡാനിഷ് അറിയിച്ചു. മന്ത്രാലയത്തിലേക്കുള്ള ആദ്യ ചെക്കുപോസ്റ്റിൽ കാർബോംബ് സ്ഫോടനം നടത്തിയ ഭീകരർ പിന്നീട് വെടിവയ്പാരംഭിക്കുകയായിരുന്നു. സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടൽ ഏറെ സമയം നീണ്ടു.à´ˆ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. 

Related News