Loading ...

Home International

അഗ്നിപര്‍വത സ്ഫോടനത്തിലും തുടര്‍ന്നുള്ള സുനാമിയിലും ടോംഗായില്‍ വ്യാപക നാശനഷ്ടമുണ്ടായതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

വെല്ലിംഗ്ടണ്‍: പസഫിക് സമുദ്രത്തിനടിയിലെ അഗ്നിപര്‍വത സ്ഫോടനത്തിലും തുടര്‍ന്നുള്ള സുനാമിയിലും ടോംഗായില്‍ വ്യാപക നാശനഷ്ടമുണ്ടായെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ അറിയിച്ചു.
ടോംഗാ സര്‍ക്കാരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞു. ഇതുവരെ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടോംഗാ തലസ്ഥാനമായ നുകു ആലോഫ നഗരം അഗ്നിപര്‍വതത്തില്‍നിന്നുള്ള ചാരത്തില്‍ കുളിച്ചിരിക്കുകയാണെന്നും ആര്‍ഡേണ്‍ പറഞ്ഞു.

നുകു അലോഫയില്‍നിന്ന് 65 കിലോമീറ്റര്‍ വടക്ക് സമുദ്രത്തിനടിയിലുള്ള ഹംഗ ടോംഗ-ഹംഗ ഹാഅപായി അഗ്നിപര്‍വതമാണു ശനിയാഴ്ച ഉച്ചയ്ക്കു പൊട്ടിത്തെറിച്ചത്. ഉഗ്രശബ്ദം 2,300 കിലോമീറ്റര്‍ അകലെയുള്ള ന്യൂസിലന്‍ഡില്‍ വരെ കേട്ടു. ടോംഗായിലെ ടെലിഫോണ്‍, ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് പുറംലോകവുമായി ബന്ധം നഷ്ടമായിരുന്നു.സമോവ, ഓസ്ട്രേലിയ, ജപ്പാന്‍, ഹവായി, ചിലി രാജ്യങ്ങളിലും അമേരിക്കയുടെ പസഫിക് തീരത്തും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.


Related News