Loading ...

Home International

കോവിഡ് ഗുരുതരമായവരില്‍ പേശീവേദനയും ഉറക്കക്കുറവും നീണ്ടു നില്‍ക്കുന്നതായി പഠന റിപ്പോര്‍ട്ട്

ലണ്ടന്‍: കോവിഡ് ബാധിച്ച്‌ ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കുന്നതായി പഠന റിപ്പോര്‍ട്ട്.
കോവിഡിന്‍റെ പ്രഭാവം വിലയിരുത്താനായി യുകെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിസര്‍ച്ച്‌ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആശുപത്രി വാസം കഴിഞ്ഞ് 12 മാസങ്ങള്‍ക്ക് ശേഷമാണ് കോവിഡ് ബാധിതരായവരില്‍ നേരിയ പുരോഗതി കാണിക്കുന്നത്. ഇവരില്‍ പലരിലും കടുത്ത ക്ഷീണം, പേശീവേദന, ഉറക്കക്കുറവ്, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ തുടരുകയാണെന്നും പഠനത്തില്‍ പറയുന്നു.

തുടര്‍ച്ചയായ രോഗലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് തൊഴില്‍ വിപണികളെയും ആരോഗ്യ സംവിധാനങ്ങളെയും ബാധിക്കാന്‍ സാധ്യതയുണ്ട്. യുകെയില്‍ തന്നെ അരലക്ഷത്തിലധികം ആളുകളെ കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നത് ഇതിന്‍റെ ഗുരുതരാവസ്ഥ മനസിലാക്കുന്നതാണെന്നും ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് ഗുരുതരമായവരില്‍ നേരിയ ലക്ഷണമുള്ളവരുമായി താരതമ്യപ്പെടുത്തുമ്ബോള്‍ അനന്തരഫലങ്ങളുടെ എണ്ണം കൂടുതലാണ്. സ്ത്രീകളും അമിത വണ്ണമുള്ളവരും കോവിഡിന്‍റെ അന്തരഫലങ്ങളില്‍നിന്ന് പൂര്‍ണമായും സുഖം പ്രാപിക്കാനുള്ള സാധ്യത കുറവാണെന്നും തെളിവുകള്‍ സ്ഥിരീകരിക്കുന്നു.

Related News