Loading ...

Home International

നൂറിലേറെ മുന്‍ സൈനിക, പോലീസ് ഓഫീസര്‍മാരെ കൊന്നൊടുക്കി താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചശേഷം നൂറിലേറെ മുന്‍ സൈനിക, പോലീസ് ഓഫീസര്‍മാരെ താലിബാന്‍ കൊല്ലുകയോ തട്ടിക്കൊണ്ടു പോകുകയോ ചെയ്തെന്നു ഹ്യൂമന്‍ റൈറ്റ്സ് വാച്ച്‌ റിപ്പോര്‍ട്ട്.
പൊതുമാപ്പ് പ്രഖ്യാപിച്ചെങ്കിലും മുന്‍ സൈനികര്‍ക്കെതിരേയുള്ള പ്രതികാരനടപടികള്‍ താലിബാന്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗവണ്‍മെന്‍റ് സര്‍വീസിലുള്ളവരുള്ള റിക്കാര്‍ഡ് ഉപയോഗിച്ചാണ് മുന്‍ ഓഫീസര്‍മാരെ തിരിച്ചറിഞ്ഞ് താലിബാന്‍ കൊല്ലുന്നത്. കീഴടങ്ങിയവരും താലിബാന്‍റെ ക്രൂരതയ്ക്കിരയാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ പ്രാദേശിക താലിബാന്‍ കമാന്‍ഡര്‍മാര്‍ ഇരകളാക്കേണ്ടവരുടെ പട്ടിക തയാറാക്കി കൊലപ്പെടുത്തുന്നു. ക്ഷമിക്കാനാവാത്ത പ്രവൃത്തികള്‍ നടത്തിയവരാണ് ഇവര്‍ എന്നാണ് താലിബാന്‍ ഭീകരരുടെ ന്യായം. അഫ്ഗാനിസ്ഥാന്‍ മുഴുവന്‍ ഭീകരതയാണെന്നും മുന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവരെല്ലാം അരക്ഷിതാവസ്ഥയിലാണെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച്‌ പറയുന്നു.
കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ സാധാരണക്കാരെയും താലിബാന്‍ ലക്ഷ്യമിടുന്നു. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണിത്.

ഐഎസ് ആക്രമണങ്ങളുടെ പ്രഭവകേന്ദ്രമാണ് നംഗര്‍ഹാര്‍ പ്രവിശ്യ. നംഗര്‍ഹാറിന്‍റെ തലസ്ഥാനമായ ജലാലാബാദില്‍ ഐഎസ് താവളങ്ങളില്‍ താലിബാന്‍ ഇന്നലെ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് എട്ടു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലുണ്ടായി. മൂന്നു പേര്‍ കൊല്ലപ്പെട്ടു.

Related News