Loading ...

Home International

ജര്‍മനിയില്‍ പുതിയ പാര്‍ലമെന്‍റിന് തുടക്കമായി

ബെര്‍ലിന്‍: ജര്‍മനി പുതിയ പാര്‍ലമെന്‍ററി യുഗത്തിന് തുടക്കമിട്ടു ചരിത്രത്തിലെ ഏറ്റവും വലുതും വൈവിധ്യ പൂര്‍ണവുമായ ജര്‍മന്‍ പാര്‍ലമെന്‍റിന്‍റെ ആദ്യ സമ്മേളനമെന്ന നിലയില്‍ ബുണ്ടെസ്റ്റാഗിന്‍റെ 20-ാമത് നിയമനിര്‍മാണ കാലയളവിലെ ആദ്യ സെഷന്‍ പരന്പരാഗത ചിട്ടയോടെ ആരംഭിച്ചു. അഞ്ച് മണിക്കൂര്‍ നീണ്ട സെഷനാണ് ചൊവ്വാഴ്ച ബെര്‍ലിനിലെ ചരിത്രപരമായ റൈഷ്സ്റ്റാഗ് കെട്ടിടസമുച്ചയത്തില്‍ നടന്നത്.

1990 മുതല്‍ പാര്‍ലമെന്‍റ് അംഗമായ മെര്‍ക്കല്‍ ഇപ്പോള്‍ പാര്‍ലമെന്‍റ് അംഗമല്ലാത്തതിനാല്‍ ഇതുവരെ നടന്നുവന്നതില്‍ നിന്ന് വ്യത്യസ്തമായി വര്‍ഷങ്ങളുടെ പരന്പര്യത്തില്‍ നിന്നു മാറി സ്ഥാനമൊഴിഞ്ഞ ചാന്‍സലര്‍ എന്ന നിലയില്‍ കണ്ണടധാരിയായി കാണികളുടെ ഗാലറിയിലാണ് സ്ഥാനം പിടിച്ചത്. ജര്‍മ്മനിയുടെ രാഷ്ട്രത്തലവന്‍, പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റെറയ്ന്‍മെയറും മുന്‍ വനിതാ സ്പീക്കറായ റീത്ത സ്യൂസ്മുത്തും ഒപ്പമുണ്ടായിരുന്നു. മെര്‍ക്കല്‍ ഇപ്പോഴും ഓഫീസില്‍ തുടരുന്നുണ്ടെങ്കിലും, സര്‍ക്കാര്‍ ബെഞ്ചുകളുടെ മുന്‍വശത്തുള്ള മെര്‍ക്കലിന്‍റെ സാധാരണ ഇരിപ്പിടം ശൂന്യമായിരുന്നു.

ബുണ്ടെസ്റ്റാഗ് പ്രസിഡന്‍റ് വോള്‍ഫ്ഗാങ് ഷൊയ്ബളെയാണ് (ഫെഡറല്‍ പ്രസിഡന്‍റിന് ശേഷം ഒൗദ്യോഗികമായി രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ഓഫീസ്) ആണ് സെഷനെ നയിച്ചത്, ബുണ്ടസ്റ്റാഗില്‍ അരനൂറ്റാണ്ടോളം അനുഭവപരിചയമുള്ള ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ചയാളാണ് ഷൊയ്ബളെ. ആകെയുള്ള പാര്‍ലമെന്‍റില്‍ 279 പുതിയ മുഖങ്ങളാണുള്ളത്. 23 വയസുള്ള എമിലിയ ഫെസ്റ്ററാണ് എല്ലാവരിലും ഇളയത്. പാര്‍ലമെന്‍റിലെ 47 അംഗങ്ങള്‍ 30 വയസിന് താഴെയുള്ളവരാണ്.
ചൊവ്വാഴ്ചത്തെ അഞ്ച് മണിക്കൂര്‍ നീണ്ട അജണ്ടയില്‍ പുതിയ ബുണ്ടസ്റ്റാഗ് പ്രസിഡന്‍റിനെ തിരഞ്ഞെടുത്തു. തീവ്രവലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയുടെ (അളഉ) ഇടപെടലോടെയാണ് സെഷന്‍ ആരംഭിച്ചത്, കീഴ് വഴക്കമനുസരിച്ച്‌, ബുണ്ടെസ്റ്റാഗിനെ നയിക്കേണ്ടത് ഏറ്റവും പ്രായം കൂടിയ പാര്‍ലമെന്‍റ്‌അംഗമെന്ന നിലയില്‍ പാര്‍ലമെന്‍ററി വിഭാഗം നേതാവ്, 80 കാരനായ അലക്സാണ്ടര്‍ ഗൗലാന്‍ഡ് ആയിരുന്നു. എന്നാല്‍ പ്രമേയം പ്രതീക്ഷിച്ചതുപോലെ തന്നെ മറ്റു പാര്‍ട്ടികള്‍ ശക്തമായി നിരസിച്ചതുകൊണ്ട് അദ്ദേഹത്തിന് അതു സാധിക്കാതെ പോയി.

യൂറോപ്പിലെ ഏറ്റവും വലിയ പാര്‍ലമെന്‍റാണ് ബുണ്ടെസ്ററാഗ്, ചൈനയിലെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ പാര്‍ലമെന്‍റാണ്.


Related News