Loading ...

Home International

ഇന്ത്യയില്‍നിന്ന് 50 കോടി ഡോളറിന്‍റെ വായ്പ തേടി ശ്രീലങ്ക

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്ക ഇന്ധനവില നല്‍കുന്നതിനായി 50 കോടി ഡോളറിന്‍റെ വായ്പാ സഹായം ഇന്ത്യയോടു തേടി. രാജ്യത്ത് ഇന്ധനലഭ്യത ജനുവരി വരെ മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂയെന്നു കഴിഞ്ഞ ദിവസം ഊര്‍ജമന്ത്രി ഉദയ ഗമ്മാന്‍പില പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു ലങ്ക ഔദ്യോഗികമായി ഇന്ത്യയുടെ സഹായം തേടിയത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ 330 കോടി ഡോളറിന്‍റെ വായ്പ സിലോണ്‍ ബാങ്കില്‍നിന്നും പീപ്പിള്‍സ് ബാങ്കില്‍നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അറബ് രാജ്യങ്ങളില്‍നിന്നും സിംഗപ്പൂരില്‍നിന്നുമാണു ശ്രീലങ്ക കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്.

ഇന്ത്യ-ശ്രീലങ്ക സാന്പത്തിക സഹകരണത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍നിന്ന് 50 കോടി ഡോളറിന്‍റെ സഹായം ആവശ്യപ്പെട്ടതായി സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ (സിപിസി) ചെയര്‍മാന്‍ സുമിത് വിജയ്‌സിംഗ പറഞ്ഞു. പെട്രോളും ഡീസലും വാങ്ങുന്നതിനു വേണ്ടിയാണു പണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇരു രാജ്യത്തെയും പെട്രോളിയം സെക്രട്ടറിമാര്‍ കരാറില്‍ ഒപ്പുവയ്ക്കുമെന്നും വായ്പ വൈകാതെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ കടുത്ത സാന്പത്തിക പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. പ്രധാന വരുമാന മാര്‍ഗമായ ടൂറിസം രംഗം നിശ്ചലമായതോടെ രാജ്യത്തെ ജിഡിപി 3.6 ശതമാനം ചുരുങ്ങി. ശ്രീലങ്കന്‍ രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ ഒന്പതു ശതമാനം താണു.

Related News