Loading ...

Home International

മൊസൂളിൽ വിജയാരവം

ബാഗ്ദാദ്: ഒന്പതുമാസം നീണ്ട പോരാട്ടത്തിന് വിജയകരമായ പരിസമാപ്തി. ആസ്ഥാനനഗരമായി ഐഎസ് ഭീകരർ കൈയടക്കിവച്ചിരുന്ന മൊസൂൾ നഗരം ഇറാക്കി സൈന്യം തിരികെ പിടിച്ചു. നഗരം ഭീകരരുടെ കൈയിൽനിന്നും മോചിപ്പിച്ചതായി ഇറാക്കി പ്രധാനമന്ത്രി ഹൈദർ അൽ അബാദി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ഐഎസിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നായി മൊസൂളിലെ പരാജയം.

പ്രധാനമന്ത്രി മൊസൂൾ നഗരം സന്ദർശിച്ചതായും സൈനികരെ അനുമോദിച്ചതായും അബാദിയുടെ ഒാഫീസ് വ്യക്തമാക്കി. മൊസൂളിൽ സൈനികവേഷത്തിൽ നിൽക്കുന്ന ചിത്രവും അബാദി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

2014ൽ ആരംഭിച്ച ഐഎസിനെതിരായ പോരാട്ടത്തിൽ ഇറാക്കി സൈന്യം കൈവരിച്ച മഹത്തായ നേട്ടമാണ് മൊസൂളിന്‍റെ മോചനം. 

ഇറാക്കിന്‍റെയും സിറിയയുടെയും സുന്നി മേഖലകൾ പിടിച്ചടക്കി ഐഎസ് തങ്ങളുടെ രാജ്യം (കാലിഫേറ്റ്)സ്ഥാപിക്കുകയും സംഘടനാ നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ ഖലിഫയായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.

എന്നാൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര സേനയും ഇറാക്കി സൈന്യവും ഒത്തൊരുമിച്ചുള്ള ആക്രമണം ഐഎസിന്‍റെ വേരറക്കുന്നതിൽ നിർണായകമായി.
കഴിഞ്ഞ ഒക്ടോബറിലാണ് ഇറാക്കി സൈന്യം മൊസൂൾ തിരിച്ചുപിടിക്കാനുള്ള പോരാട്ടം ആരംഭിച്ചത്. ജനുവരിയിൽ സൈന്യം മൊസൂളിന്‍റെ കിഴക്കൻ മേഖല തിരികെ പിടിച്ചിരുന്നു. ജനസാന്ദ്രതകൂടിയ പഴയ മൊസൂൾ നഗരത്തിൽ ഐഎസിൽനിന്ന് കനത്ത പ്രതിരോധമാണ് സൈന്യത്തിനു നേരിടേണ്ടിവന്നത്.

സിവിലിയൻമാരെ മനുഷ്യപ്പരിചകളായി ഉപയോഗിച്ച് അവർ സൈന്യത്തെ നേരിട്ടു.
കഴിഞ്ഞ ദിവസങ്ങളിലായി മൊസൂളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഭീകരരെ ഇല്ലാതാക്കുന്ന പോരാട്ടത്തിലായിരുന്നു സൈന്യം. ടൈഗ്രീസ് നദിയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച മുപ്പതോളം ഭീകരരെ സൈന്യം കൊലപ്പെടുത്തിയതായി സൈനികമേധാവി അറിയിച്ചു. 
മൊസൂളിൽ ഒരു ചതുരശ്ര കിലോമീറ്റർ ഒഴിച്ചുള്ള പ്രദേശം മോചിപ്പിച്ചതായി ഇറാക്കി കമാൻഡർ ലഫ്റ്റനന്‍റ് ജനറൽ ജാസിം നിസാൽ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ സൈനികർ ടാങ്കുകളുടെ മുകളിൽ കയറി നൃത്തം ചവിട്ടി.യുദ്ധത്തിൽ തകർന്ന നഗരം പുനർനിർമിക്കുകയെന്നതാണ് സർക്കാരിന്‍റെ പ്രധാന വെല്ലുവിളി. 

ഒക്ടോബറിൽ പോരാട്ടം ആരംഭിച്ചതുമുതൽ മൊസൂളിൽനിന്ന് ഒന്പതുലക്ഷത്തോളം പേർ പലായനം ചെയ്തതായാണ് ഐക്യരാഷ്‌ട്രസഭയുടെ റിപ്പോർട്ട്. അവരെല്ലാം ഇപ്പോൾ വിവിധ അഭയാർഥി ക്യാന്പുകളിലാണ്. മൊസൂൾ തിരിച്ചുപിടിച്ചതോടെ ഇറാക്കിൽ ഐഎസിന്‍റെ ശക്തി ക്ഷയിച്ചെങ്കിലും ചില മേഖലകളിലുള്ള അവരുടെ സാന്നിധ്യം രാജ്യത്ത് വീണ്ടും അരക്ഷിതാവസ്ഥ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

Related News