Loading ...

Home International

ഇന്തോനേഷ്യയില്‍ ഓശാനഞായര്‍ കുര്‍ബാനയ്ക്കിടെ ചാവേറാക്രമണം

മകാസാര്‍ : ഓശാനഞായര്‍ കുര്‍ബാനയ്ക്കിടെ ഇന്തോനേഷ്യയിലെ കത്തോലിക്കാ കത്തീഡ്രലിനു പുറത്തു ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 20 പേര്‍ക്കു പരിക്കേറ്റു. സ്ഫോടനത്തില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ഇവരിലൊരാള്‍ സ്ത്രീയാണ്.

സൗത്ത് സുലവേസി പ്രോവിന്‍സിന്‍റെ തലസ്ഥാനമായ മകാസാറിലെ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് കത്തീഡ്രലിനു വെളിയിലായിരുന്നു ആക്രമണം. കുര്‍ബാന പൂര്‍ത്തിയായ 10.30നായിരുന്നു സ്ഫോടനമെന്നു കത്തീഡ്രലിലെ വൈദികനായ റവ. വില്യം തുലാക് പറഞ്ഞു. കുര്‍ബാന കഴിഞ്ഞ് ആളുകള്‍ പുറത്തേക്കിറങ്ങുകയും അടുത്ത കുര്‍ബാനയ്ക്ക് ആളുകള്‍ എത്തുകയും ചെയ്തിരുന്ന സമയത്തായിരുന്നു സ്ഫോടനം. പരിക്കേറ്റവരില്‍ നാലു പേര്‍ സുരക്ഷാ ഗാര്‍ഡുകളാണ്.

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐഎസ് ബന്ധമുള്ള ജമാ അന്‍ഷാറുത്ത് ദൗള എന്ന ഇസ്‌ലാമിക ഭീകരസംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു.

മോട്ടോര്‍സൈക്കിളിലെ ത്തിയ രണ്ടു ഭീകരരാണു ചാവേറായത്. കത്തീഡ്രലിലേക്കു പ്രവേശിക്കാന്‍ ശ്രമിച്ച ഇവരെ സുരക്ഷാ ഗാര്‍ഡുകള്‍ തടഞ്ഞു. തുടര്‍ന്ന് ഭീകരിലൊരാള്‍ സ്ഫോടനം ന‌ടത്തുകയായിരുന്നു. രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ആക്രമണത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോകോ വിഡോഡോ അപലപിച്ചു.

ഇന്തോനേഷ്യയിലെ കത്തീഡ്രലില്‍ ഭീകരാക്രമണത്തിനിരയായവര്‍ക്കുവേ ണ്ടി പ്രാര്‍ഥിക്കാന്‍, വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഓശാനഞായര്‍ കുര്‍ബാനയ്ക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

തെക്കുകിഴക്കന്‍ ഏഷ്യന്‍ ഭീകരസംഘടനയായ ജെമ ഇസ്‌ലാമിയ നേതാവ് ആരിസ് സുമാര്‍സോനോയെ ഡിസംബറില്‍ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ഇന്തോനേഷ്യയില്‍ അതീവ ജാഗ്രത പുലര്‍ത്തിവരികയായിരുന്നു. വിവിധരാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനം നടത്തിവരുന്ന സംഘടനയാണു ജെമ ഇസ്‌ലാമിയ. മകാസാര്‍ കത്തീഡ്രലില്‍ ആക്രമണം നടത്തിയ ഭീകരര്‍ ജെമ ഇസ്‌ലാമിയ പ്രവര്‍ത്തകരാണോ എന്നു പരിശോധിച്ചുവരികയാണെന്നു നാഷണല്‍ പോലീസ് വക്താവ് അര്‍ഗോ യുവോനോ പറഞ്ഞു.

2018ല്‍ ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരബായയിലെ പള്ളികളില്‍ രണ്ടു കുടുംബത്തിലെ അംഗങ്ങള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ഒരു ഡസന്‍ പേര്‍ കൊല്ലപ്പെട്ടിരുന്നു. 2002ല്‍ ബാലിയിലുണ്ടായതാണ് ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഭീകരാക്രമണം. അന്ന് 202 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Related News