Loading ...

Home International

ശ്രീലങ്ക ബുര്‍ഖ നിരോധിക്കുന്നു

കൊളംബോ: ബുര്‍ഖ ധരിക്കുന്നതു നിരോധിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. രാജ്യസുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ ആയിരത്തോളം മദ്രസകള്‍ അടച്ചുപൂട്ടാനും ആലോചനയുണ്ടെന്ന് പൊതുജന സുരക്ഷാമന്ത്രി ശരത് വീരശേഖര അറിയിച്ചു. ബുര്‍ഖ നിരോധനം സംബന്ധിച്ച തീരുമാനത്തില്‍ ഒപ്പുവച്ചതായും ഇനി മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. à´°â€‹â€‹â€‹â€‹à´œà´¿â€‹â€‹â€‹â€‹à´¸àµà´Ÿàµà´°àµ‡â€‹â€‹â€‹â€‹à´·â€‹â€‹â€‹â€‹à´¨àµâ€ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മദ്രസകളാണ് അടച്ചുപൂട്ടുക. ദേശീയ വിദ്യാഭ്യാസ നയം പിന്തുടരാന്‍ മദ്രസകള്‍ തയാറാകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യസുരക്ഷയും ബുര്‍ഖയുടെ ഉപയോഗവും തമ്മില്‍ നേരിട്ടുബന്ധമുണ്ടെന്നും കൊളംബോയിലെ ബുദ്ധക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു. മുന്‍കാലങ്ങില്‍ മുസ്‌ലിം സ്ത്രീകളും പെണ്‍കുട്ടികളും ബുര്‍ഖ ധരിച്ചിരുന്നില്ല. മത തീവ്രവാദത്തിന്‍റെ ഭാഗമായി സമീപകാലത്ത് വ്യാപകമായ ബുര്‍ഖ തീര്‍ച്ചയായും നിരോധിക്കും-മന്ത്രി പറഞ്ഞു.260 പേരുടെ മരണത്തിനിടയാക്കിയ 2019 ലെ ഈസ്റ്റര്‍ദിന ബോംബ് സ്ഫോടന പരന്പരയെത്തുടര്‍ന്ന് ബുര്‍ഖ ധരിക്കുന്നത് രാജ്യത്ത് താത്കാലികമായി നിരോധിച്ചിരുന്നു.

Related News