Loading ...

Home International

യു.എസ് തെരഞ്ഞെടുപ്പ് ഇന്ന്: ട്രംപോ ബൈഡനോ?

ന്യൂയോര്‍ക്ക്: നിലവിലെ പ്രസിഡന്‍റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിന് വീണ്ടും തുടരാനാകുമോ, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ അട്ടിമറി വിജയം നേടുമോ- ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്. പ്രചാരണത്തിെന്‍റ അവസാന മണിക്കൂറുകളിലും വിജയം സംബന്ധിച്ച്‌ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച ഇരു സ്ഥാനാര്‍ഥികളും മൂര്‍ച്ചയേറിയ ഭാഷയിലാണ് എതിരാളികള്‍ക്കെതിരെ പ്രതികരിച്ചത്. 
ബൈഡെന്‍റ പദ്ധതികള്‍ അമേരിക്കയെ ജയിലാക്കി മാറ്റുകയും തീവ്ര ഇടതു ലഹളക്കാര്‍ക്ക് തീവെപ്പിനും കൊള്ളയടിക്കും സൗകര്യമൊരുക്കുകയും ചെയ്യുമെന്നാണ് പ്രസിഡന്‍റ് ട്രംപ് ആക്ഷേപിച്ചത്. എന്നാല്‍, വെറുപ്പിെന്‍റ തീപ്പൊരികളെ ആളിക്കത്തിച്ച പ്രസിഡന്‍റുകാലത്തിന് അറുതിവരുത്തുമെന്നും ട്രംപിന് മടക്കയാത്രക്കൊരുങ്ങാന്‍ സമയമായെന്നും ബൈഡന്‍ പ്രഖ്യാപിച്ചു. 93 ദശലക്ഷത്തിലേറെ ആളുകള്‍ ഇതിനകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ബൈഡന് ട്രംപിനേക്കാള്‍ മുന്‍തൂക്കമുണ്ടെന്നാണ് ആദ്യഘട്ട സൂചനകളും നിരീക്ഷകരുടെ കണക്കുകൂട്ടലും. എന്നാല്‍, തെരഞ്ഞെടുപ്പ് ദിനത്തിനു ശേഷം എത്തുന്ന തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ട്രംപിെന്‍റ ഭീഷണി. ബൈഡന് വ്യക്തമായ ഭൂരിപക്ഷം നല്‍കിയാല്‍ ഇത്തരം നിയമനടപടി വഴി ഫലം അട്ടിമറിക്കാനാവില്ലെന്നും വോട്ടുചെയ്യുന്നതില്‍ ആരും ഉപേക്ഷ വിചാരിക്കരുതെന്നും ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസും വോട്ടര്‍മാരെ ഓര്‍മപ്പെടുത്തി. ദേശീയവാദികളും വലതുപക്ഷ സമൂഹവും ട്രംപിന് ഉറച്ച പിന്തുണയുമായുണ്ട്. കഴിഞ്ഞകുറി തനിക്ക് ഭൂരിപക്ഷം സമ്മാനിച്ച സ്റ്റേറ്റുകള്‍ ഇത്തവണയും ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്. പാളിച്ചകള്‍ തുറന്നു കാട്ടുന്ന പരസ്യ പരമ്ബരകളുമായി കാമ്ബയിന്‍ നടത്തുന്ന ലിങ്കന്‍ പ്രോജക്ട് കൂട്ടായ്മയാണ് ട്രംപിന് കനത്ത ഭീഷണി സൃഷ്ടിക്കുന്നത്. കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ ട്രംപ് ഭരണകൂടത്തിന് സംഭവിച്ച വീഴ്ച, തൊഴിലില്ലായ്മ, വംശീയ അക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാന ചര്‍ച്ചയായത്.

Related News