ഹിന്ദുക്കള്‍ ഒന്നുകില്‍ ഇസ്ലാമാകുക , അല്ലെങ്കില്‍ മരിക്കുക : അമുസ്ലീങ്ങളുടെ വീടുകള്‍ പൊളിച്ചില്ലെങ്കില്‍ മരിച്ച്‌ ചെല്ലുമ്പോള്‍ ശിക്ഷ കിട്ടും ; അബു നജം

ധാക്ക : കലാപം രൂക്ഷമായ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത് . ഇപ്പോഴിതാ രാജ്യത്ത് നിന്ന് ഹിന്ദുക്കളെ പൂർണ്ണമായും ഉന്മൂലനം ചെയ്യണമെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്ലാം പണ്ഡിതനായ അബു നജം ഫെർണാണ്ടോ ബിൻ അല്‍-ഇസ്കന്ദർ.ഇസ്ലാമിക് സ്റ്റഡീസില്‍” സ്പെഷ്യലൈസ് ചെയ്ത പിഎച്ച്‌ഡി വിദ്യാർത്ഥിയാണെന്ന് അവകാശപ്പെടുകയും 20 വർഷത്തിലേറെയായി ‘ഇസ്‌ലാമിക ശാസ്ത്രം’ പഠിപ്പിക്കുകയും ചെയ്യുന്ന അബു നജം അവിശ്വാസികളായ കാഫിറുകളെ ഇല്ലാതാക്കണമെന്നാണ് ആവശ്യപ്പെടുന്നത് .
‘മുഹമ്മദ് നബിയുടെ പാരമ്ബര്യങ്ങളും സമ്ബ്രദായങ്ങളും അവർ പിന്തുടരണം . ഹിന്ദുക്കള്‍ക്ക് രണ്ട് വഴികള്‍ മാത്രമേ ഉന്നയിക്കാവൂ ഒന്നുകില്‍ ഇസ്ലാം ആശ്ലേഷിക്കുക അല്ലെങ്കില്‍ മരിക്കുക. മുസ്ലീം രാജ്യങ്ങളില്‍ താമസിക്കുമ്ബോള്‍, കീഴ്വഴക്കമുള്ള സ്ഥാനം സ്വീകരിച്ച്‌, “ശിർക്ക്” എന്ന് വിളിക്കുന്ന വിശ്വാസം ഉപേക്ഷിച്ച്‌ ജീവിക്കുന്ന ഹിന്ദുക്കളുമായി ഒരു പ്രശ്നവുമില്ല. ഇനി “ബംഗ്ലാദേശ് ഹിന്ദു സ്വാധീനത്തില്‍ നിന്നും ഇടപെടലില്‍ നിന്നും ശുദ്ധീകരിക്കപ്പെടും . ഒരു മുസ്ലീം രാജ്യത്തും വിഗ്രഹങ്ങള്‍ ഉണ്ടാകരുത് .ആരെങ്കിലും അവർക്ക് അനുകൂലമായി വാദിച്ചാല്‍ അവരെ നാടുകടത്തണം,” -എന്നും അബു നജം പറയുന്നു.അമുസ്ലിങ്ങളുടെ വീടുകള്‍ പൊളിക്കണമെന്ന് ആവശ്യപ്പെടുന്ന ഇസ്‌ലാമിക നിയമം നടപ്പിലാക്കിയില്ലെങ്കില്‍ മുസ്ലീങ്ങളെ അള്ളാഹു ശിക്ഷിക്കുമെന്നും അബു നജം പറയുന്നു. ഇസ്ലാമിലെ ബാധ്യതകള്‍ നടപ്പിലാക്കാൻ വിസമ്മതിച്ചതിന് മരണാനന്തര ജീവിതത്തിലെ ശിക്ഷയ്‌ക്ക് പുറമെയാണിതെന്നുമൊക്കെയാണ് അബു നജം പറയുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *