Loading ...

Home Gulf

മജ്ലിസുശ്ശൂറ: തെരഞ്ഞെടുക്കപ്പെട്ടവരില്‍ രണ്ട് വനിതകളും

മസ്കത്ത്: മജ്ലിസുശ്ശൂറ തെരഞ്ഞെടുപ്പിെന്‍റ ഫലം പ്രഖ്യാപിച്ചു. രണ്ട് സ്ത്രീകളടക്കം 84 പേര്‍ ഒമ്ബതാമത് ശൂറ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രാത്രി ഒമ്ബതുവരെ നീണ്ട വോട്ടിങ്ങിന് ഒടുവില്‍ പുലര്‍ച്ചെയോടെയാണ് ഫലം പ്രഖ്യാപിച്ചത്. വോട്ടിങ് മെഷീന്‍ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് എന്നതിനാല്‍ ഫലപ്രഖ്യാപനം വേഗത്തിലായി. മത്രയില്‍നിന്ന് വിജയിച്ച താഹിറ അല്‍ ലവാട്ടിയയും സുഹാറില്‍നിന്ന് വിജയിച്ച ഫാദില അബ്ദുല്ല സുലൈമാന്‍ അല്‍ റുവൈലിയുമാണ് വിജയിച്ച സ്ത്രീകളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ശൂറയില്‍ ഒരു സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. 40 സ്ത്രീകളാണ് ഇക്കുറി സ്ഥാനാര്‍ഥികളായി ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ ഭൂരിഭാഗവും പുതുമുഖങ്ങളും ചെറുപ്പക്കാരുമാണ്. മൊത്തം 7.13 ലക്ഷം രജിസ്ട്രേഡ് വോട്ടര്‍മാരില്‍ 3.49 ലക്ഷം പേരാണ് വോട്ടുരേഖപ്പെടുത്തിയതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വോട്ട് രേഖപ്പെടുത്താന്‍ എത്തിയവരില്‍ 47.3 ശതമാനമാണ് സ്ത്രീകളുടെ എണ്ണം. മൊത്തം 110 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. തിരക്കിനെ തുടര്‍ന്നും ചില ബൂത്തുകളിലെ സാേങ്കതിക തകരാറിനെ തുടര്‍ന്നുമാണ് വോട്ടിങ് സമയം ഒമ്ബതുവരെ നീട്ടി നല്‍കിയത്. ഇൗ ആഴ്ച അവസാനം തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പ്രഥമ സമ്മേളനം നടക്കും. ഇതില്‍ കൗണ്‍സില്‍ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും. ഇക്കുറി വോെട്ടടുപ്പില്‍ ഇതാദ്യമായി 'നോട്ട' സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. 'എനിക്ക് ആരെയും നോമിനേറ്റ് ചെയ്യാനില്ല' എന്ന മെഷീനിലെ വൈറ്റ് കാര്‍ഡ് തെരഞ്ഞെടുത്തത് 2769 പേരാണെന്നും ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റിലെ കണക്കുകള്‍ കാണിക്കുന്നു. സുഹാര്‍, സഹം, സുവൈഖ് എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ വൈറ്റ് കാര്‍ഡ് തെരഞ്ഞെടുത്തത്.

Related News