Loading ...

Home International

ലബനനില്‍ മന്ത്രിമാരുടെ ശന്പളം പകുതിയാക്കും

ബെയ്റൂട്ട് : ലബനനെ പിടിച്ചുകുലുക്കിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കു മുന്നില്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരിയുടെ സര്‍ക്കാര്‍ മുട്ടുമടക്കുന്നു. മന്ത്രിമാരുടെയും മുന്‍ പ്രസിഡന്‍റുമാരുടെയും എംപിമാരുടെയും മറ്റും ശന്പളം പകുതിയാക്കുന്നതുള്‍പ്പെടെയുള്ള സാന്പത്തിക പരിഷ്കാര പാക്കേജ് മന്ത്രിസഭ അംഗീകരിച്ചു.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു.2020 ആകുന്പോഴേക്ക് കമ്മിയില്ലാത്ത ബജറ്റ് കൊണ്ടുവരാന്‍ നടപടി എടുക്കും. ഇതിനായി സെന്‍ട്രല്‍ ബാങ്കും സ്വകാര്യബാങ്കുകളും ചേര്‍ന്ന് 330 കോടി ഡോളര്‍ ഖജനാവിലേക്കു നല്‍കണം. പ്രസിഡന്‍റ് മൈക്കല്‍ ഒൗണ്‍ കാബിനറ്റ് യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ചു.

വാട്സ് ആപ് കോളുകള്‍ക്കും മെസേജിംഗ് സര്‍വീസുകള്‍ക്കും നികുതി ചുമത്താനുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് ലബനന്‍തലസ്ഥാനമായ ബെയ്റൂട്ടിലും മറ്റു സ്ഥലങ്ങളിലും സമരം പൊട്ടിപ്പുറപ്പെട്ടത്. നികുതി നിര്‍ദേശം പിന്‍വലിച്ചെങ്കിലും അഴിമതിക്കും കടുത്ത സാന്പത്തിക അച്ചടക്കനടപടികള്‍ക്കും എതിരേ സമരം തുടരുകയായിരുന്നു. നിരവധിപ്പേര്‍ തെരുവിലിറങ്ങി സമരം നടത്തി.

ലബനന്‍റെ സന്പദ് വ്യവസ്ഥ ഏറെ പരിതാപകരമാണ്. സാന്പത്തിക പരിഷ്കാരം കൊണ്ടുവന്നില്ലെങ്കില്‍ വര്‍ഷാവസാനത്തോടെ കടം ജിഡിപിയുടെ 150 ശതമാനമായി ഉയരുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍ക്കാരിന്‍റെ ധൂര്‍ത്ത് അവസാനിപ്പിക്കണമെന്നും മന്ത്രിമാരുടെ എണ്ണം കുറയ്ക്കണമെന്നും സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസ്സംഘടിപ്പിക്കണമെന്നും സമരനേതാക്കള്‍ ആവശ്യപ്പെട്ടു.

Related News