Loading ...

Home sports

സിറ്റിയെ അട്ടിമറിച്ച്‌ വോള്‍വര്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്ബ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച്‌ വോള്‍വര്‍ ഹാംപ്ടന്‍. സിറ്റിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അവസാന 15 മിനിറ്റിനുള്ളില്‍ ആഡം ട്രവോറെ നേടിയ ഇരട്ട ഗോളിലായിരുന്നു വോള്‍വറിെന്‍റ അട്ടിമറി. പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് അപ്രതീക്ഷിത ഷോക്കായി ഈ തോല്‍വി. ഒന്നാമതുള്ള ലിവര്‍പൂള്‍ എട്ടില്‍ എട്ടും ജയിച്ച്‌ 24 പോയന്‍റുമായാണ് കുതിക്കുന്നത്. രണ്ടാമതുള്ള സിറ്റി രണ്ടാം തോല്‍വി വഴങ്ങിയതോടെ (16) പോയന്‍റ് വ്യത്യാസം എട്ടായി. ശനിയാഴ്ച നടന്ന മറ്റു മത്സരങ്ങളില്‍ ചെല്‍സിയും ആഴ്സനലും ജയത്തോടെ നിലഭദ്രമാക്കി. ചെല്‍സി സതാംപ്ടനെ 4-1നാണ് തകര്‍ത്തത്. ആഴ്സനല്‍ 1-0ത്തിന് ബേണ്‍മൗതിനെയും വീഴ്ത്തി. എവേ മാച്ചില്‍ ടാമി എബ്രഹാം, മാസണ്‍ മൗണ്ട്, എന്‍ഗോളോ കാെന്‍റ, മിഷി ബാറ്റ്ഷുയി എന്നിവരാണ് ചെല്‍സിക്കായി സ്കോര്‍ ചെയ്തത്. രണ്ട് തോല്‍വി വഴങ്ങിയ ചെല്‍സിയുടെ തിരിച്ചുവരവില്‍ നിര്‍ണായകമാണ് ഈ ജയം. ഡേവിഡ് ലൂയിസിെന്‍റ ബൂട്ടില്‍നിന്നായിരുന്നു ആഴ്സനലിെന്‍റ വിജയം പിറന്നത്. കെവിന്‍ ഡി ബ്രുയിെന്‍റ അസാന്നിധ്യം നിഴലിക്കുന്നതായിരുന്നു സിറ്റിയുടെ പ്രകടനം. അതിനിടെ ഡേവിഡ് സില്‍വക്കും അഗ്യൂറോക്കും ലഭിച്ച സുവര്‍ണാവസരങ്ങള്‍ ഗോളാക്കാനും കഴിഞ്ഞില്ല.
രണ്ടു വര്‍ഷത്തിനിടെ 45 ലീഗ് മത്സരങ്ങള്‍ക്കിടയില്‍ സിറ്റി ഒരു ഗോള്‍പോലും നേടാതെ കളംവിടുന്നത് രണ്ടാം തവണയാണ്.

Related News