Loading ...

Home Gulf

പശ്ചിമേഷ്യന്‍ ഫുട്ബാള്‍: സൗദിയെ വീഴ്ത്തി കുവൈത്ത് തുടങ്ങി

കുവൈത്ത് സിറ്റി: ഇറാഖില്‍ നടക്കുന്ന പശ്ചിമേഷ്യന്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ കുവൈത്തിന് വിജയത്തുടക്കം. ബി ഗ്രൂപ്പില്‍ കരുത്തരായ സൗദിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കുവൈത്ത് തോല്‍പിച്ചത്.കുവൈത്തിനുവേണ്ടി ഹുസൈന്‍ അല്‍ മൂസാവി, ഫൈസല്‍ അജബ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ റാബി സുഫ്യാനിയിലൂടെയാണ് സൗദിയുടെ ആശ്വാസ ഗോള്‍. ആദ്യമിനിറ്റ് മുതല്‍ ആക്രമിച്ച്‌ കളിച്ച കുവൈത്തിനെ ഞെട്ടിച്ച്‌ 13ാം മിനിറ്റില്‍ സൗദിയാണ് ആദ്യഗോള്‍ നേടിയത്. ഗോള്‍മടക്കാന്‍ ആഞ്ഞുശ്രമിച്ച കുവൈത്തിന് 24ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഹുസൈന്‍ അല്‍ മൂസാവി പാഴാക്കിയില്ല. എന്നാല്‍, 31ാം മിനിറ്റില്‍ സൗദിക്ക് ലഭിച്ച പെനാല്‍റ്റി കിക്ക് പോസ്റ്റിലിടിച്ച്‌ മടങ്ങി. കുവൈത്തിന് ഭാഗ്യദിനമാെണന്ന സൂചനയായിരുന്നു അത്. 42ാം മിനിറ്റില്‍ പോസ്റ്റിന് മുന്നില്‍ സൗദി താരത്തിെന്‍റ ഹെഡര്‍ പുറത്തേക്കു പോയി. ആദ്യ പകുതിയില്‍ കൂടുതല്‍ അപകടമില്ലാതെ കുവൈത്ത് അതിജീവിച്ചു. രണ്ടാം പകുതിയില്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയ കുവൈത്ത് 67ാം മിനിറ്റില്‍ ലക്ഷ്യം സ്വന്തമാക്കി. രണ്ട് സൗദി താരങ്ങള്‍ക്കൊപ്പം വകഞ്ഞുമാറ്റി ഫൈസല്‍ അജബ് തൊടുത്ത കിടിലന്‍ ഷോട്ടിന് സൗദി ഗോള്‍കീപ്പര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. പന്ത് വലയുടെ വലത് മൂലയില്‍ മുത്തമിട്ടു. 83ാം മിനിറ്റില്‍ ഉജ്ജ്വലമായ ഷോട്ട് കുവൈത്ത് ഗോള്‍ കീപ്പര്‍ പറന്നുതടുത്തതോടെ സൗദിയുടെ സമനില മോഹങ്ങള്‍ അസ്തമിച്ചു. ഞായറാഴ്ച രാത്രി നടന്ന ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബഹ്റൈന്‍ ജോര്‍ഡനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചു. ഇസ്മായില്‍ അബ്ദുല്ലത്തീഫ് ആണ് വിജയഗോള്‍ നേടിയത്. കുവൈത്ത്, സൗദി, ബഹ്റൈന്‍, ജോര്‍ഡന്‍ എന്നിവ ബി ഗ്രൂപ്പിലും ഇറാഖ്, ഫലസ്തീന്‍, ലബനാന്‍, സിറിയ, യെമന്‍ എന്നിവ എ ഗ്രൂപ്പിലുമാണ്. ഒരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പിലും മുന്നിലെത്തുന്നവര്‍ ഫൈനലില്‍ പ്രവേശിക്കും. ആഗസ്റ്റ് 14നാണ് ഫൈനല്‍.

Related News