Loading ...

Home Europe

ഇറാനുമായുള്ള ആണവക്കരാറില്‍നിന്നു പിന്മാറാന്‍ കാരണം : ട്രംപിന് ഒബാമയോടുള്ള വിരോധം

ലണ്ടന്‍: യുഎസിലെ മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയോടുള്ള വിരോധം മൂലമാണ് ഇപ്പോഴത്തെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായുള്ള ആണവക്കരാരില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയതെന്നു രാജിവച്ച ബ്രിട്ടീഷ് അംബാസഡര്‍ കിം ഡാരിക്.

ഡാരിക് നാട്ടിലേക്ക് അയച്ച കൂടുതല്‍ കുറിപ്പുകള്‍ ബ്രിട്ടനിലെ മെയില്‍ പത്രം ഇന്നലെ പുറത്തുവിട്ടു. ട്രംപും അദ്ദേഹത്തിന്‍റെ ഭരണകൂടവും കഴിവുകെട്ടതാണെന്നു ഡാരിക് വിമര്‍ശിക്കുന്ന കുറിപ്പുകള്‍ കഴിഞ്ഞ ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ച ഡാരിക് രാജിവയ്ക്കുകയായിരുന്നു.

ബ്രിട്ടനിലെ മുന്‍ വിദേശകാര്യ സെക്രട്ടറി ബോറീസ് ജോണ്‍സന് 2018 മേയില്‍ ഡാരിക് അയച്ച കുറിപ്പിലാണ് ആണവക്കരാറിനെക്കുറിച്ചു പരാമര്‍ശിക്കുന്നത്. ട്രംപ് ആണവക്കരാറില്‍നിന്നു പിന്മാറരുതെന്നു ജോണ്‍സണ്‍ ആവശ്യപ്പെട്ടിരുന്നു.

വ്യക്തിപരവും ആശയപരവുമായ എതിര്‍പ്പുകള്‍ മൂലമാണ് ട്രംപ് കരാറില്‍നിന്നു പിന്മാറുന്നതെന്നു ഡാരിക് ചൂണ്ടിക്കാട്ടുന്നു. പിന്മാറിയശേഷം ഇറാനോടു സ്വീകരിക്കേണ്ട സമീപനത്തില്‍ ട്രംപ് ഭരണകൂടത്തിന് ഒരു വ്യക്തതയും ഉണ്ടായിരുന്നില്ലെന്നും പറയുന്നു.

2016ല്‍ ഒബാമ മുന്‍കൈയെടുത്താണ് ഇറാനുമായി കരാര്‍ ഉണ്ടാക്കിയത്. ഇറാന്‍റെ ആണവ പദ്ധതികള്‍ കുറയ്ക്കാനാണു കരാറില്‍ വ്യവസ്ഥ. ഇതിനു പകരം ഇറാനെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കും. ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മനി എന്നീ രാജ്യങ്ങളും കരാറില്‍ പങ്കാളികളായി.

2018 മേയിലാണ് ട്രംപ് കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയത്. ഇറാന്‍റെ ആണവ മിസൈല്‍ പദ്ധതികള്‍ നിയന്ത്രിക്കാന്‍ കരാറിനു കഴിയുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഒബാമ ഉണ്ടാക്കിയത് വളരെ മോശം കരാറാണെന്നും ആരോപിച്ചു.

കരാറില്‍നിന്നുള്ള യുഎസിന്‍റെ പിന്മാറ്റം ഗള്‍ഫിലെ സംഘര്‍ ഷ സാധ്യത വര്‍ധിപ്പിച്ചു. യുഎസ് ഇറാനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം കരാറിലെ മറ്റു കക്ഷികള്‍ക്ക് ഇറാനുമായി ഇടപാടുകള്‍ നടത്താനാകുന്നില്ല. എണ്ണവ്യാപാരം നിലച്ചതോടെ ഇറാന്‍ കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ക്കു മുന്നറിയിപ്പായി ആണവക്കരാറിലെ വ്യവസ്ഥകളില്‍നിന്ന് ഇറാന്‍ ക്രമേണ പിന്മാറാന്‍ തുടങ്ങിയിരിക്കുകയാണ്. അടുത്തിടെ ഗള്‍ഫില്‍ എണ്ണടാങ്കറുകള്‍ക്കു നേര്‍ക്കുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന് യുഎസ് ആരോപിക്കുന്നു.

ചോര്‍ത്തിയയാളെ തിരിച്ചറിഞ്ഞതായി സൂചന

കിം ഡാരിക്കിന്‍റെ കുറിപ്പുകള്‍ ചോര്‍ത്തിയ ആളെക്കുറിച്ചു വിവരം ലഭിച്ചതായി സണ്‍ഡേ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

മെയില്‍ പത്രമാണ് കുറിപ്പുകള്‍ കഴിഞ്ഞ ഞായറാഴ്ചകളിലും ഇന്നലെയുമായി പുറത്തുവിട്ടത്. ബ്രിട്ടനും യുഎസും തമ്മിലുള്ള ബന്ധം മോശമാകാന്‍ ഇതിടയാക്കി. കിം ഡാരിക്കിന് രാജിവയ്ക്കേണ്ടിവന്നു.

നയതന്ത്ര രേഖകള്‍ ചോര്‍ത്തിയയാളെ കണ്ടെത്താന്‍ പോലീസ് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഒരാളെ തിരിച്ചറിഞ്ഞതായിട്ടാണു സൂചന. ഏതെങ്കിലും വിദേശരാജ്യം ഹാക്കിംഗിലൂടെ രേഖകള്‍ ചോര്‍ത്തിയാതാകാനുള്ള സാധ്യത അന്വേഷണസംഘം തള്ളി.

കൂടുതല്‍ രേഖകള്‍ പ്രസിദ്ധീകരിക്കരുതെന്നു പോലീസ് മുന്നറിയിപ്പു നല്കിയിരുന്നു. എന്നാല്‍ ഇന്നലെ മെയില്‍ പത്രം കൂടുതല്‍ രേഖകള്‍ പുറത്തുവിട്ടു. പൊതുജന താത്പര്യാര്‍ഥമാണ് ഇതെന്നു മെയില്‍ വിശദീകരിച്ചു. പത്രസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രാഷ്‌ട്രീയ നേതാക്കള്‍ അടക്കം രംഗത്തുവന്നിട്ടുണ്ട്.

Related News