Loading ...

Home International

ഒമാനും ഖത്തറും സംയുക്ത നിക്ഷേപം വര്‍ധിപ്പിക്കും

മസ്കത്ത്: വിവിധ സാമ്ബത്തിക മേഖലകളില്‍ സഹകരണവും സംയുക്ത നിക്ഷേപം വര്‍ധിപ്പിക്കാനും ഒമാന്‍-ഖത്തര്‍ ജോയന്‍റ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. കാര്‍ഷികം, ഗതാഗതം, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ പരസ്പര സഹകരണത്തിനും നിക്ഷേപ വര്‍ധനക്കും സാധ്യതകള്‍ ഉള്ളതായി യോഗം വിലയിരുത്തി. പൊതുതാല്‍പര്യമുള്ള വിവിധ മേഖലകളിലെ സഹകരണവും വിവിധ നിക്ഷേപ പദ്ധതികളുടെ പുരോഗതികളും മസ്കത്തില്‍ നടന്ന യോഗം അവലോകനം ചെയ്തു. ഒമാനിനെ ധനകാര്യമന്ത്രി ദാര്‍വിഷ് ബിന്‍ ഇസ്മാഇൗല്‍ അല്‍ ബലൂഷിയും ഖത്തറിനെ ധനകാര്യമന്ത്രി അലി ശരീഫ് അല്‍ ഇമാദിയുമാണ് നയിച്ചത്.നിക്ഷേപ പദ്ധതികളും മറ്റു പൊതുവിഷയങ്ങളും ചര്‍ച്ചയായി. നേരിടുന്ന തടസ്സങ്ങള്‍ മറികടക്കുന്നതിന് ജോയന്‍റ് കമ്മിറ്റിയുടെ മുന്‍കാല യോഗങ്ങള്‍ സഹായകമായതായി ഒമാന്‍ ധനകാര്യമന്ത്രി ദാര്‍വിഷ് ബിന്‍ ഇസ്മായില്‍ അല്‍ ബലൂഷി പറഞ്ഞു. ഉഭയകക്ഷി താല്‍പര്യമുള്ള പദ്ധതികളുടെ പൂര്‍ത്തീകരണവുമായാണ് കമ്മിറ്റി ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.ദുകം പ്രത്യേക സാമ്ബത്തിക മേഖലയിലെ പദ്ധതികളും കാര്‍ഷിക, ഫിഷറീസ്, മൃഗസംരക്ഷണ മേഖലകളിലെ പദ്ധതികളും ഇതിെന്‍റ ഭാഗമാണ്.ഇരു രാഷ്ട്രങ്ങളും തമ്മിലെ വ്യാപാരബന്ധം പിന്നിട്ട വര്‍ഷങ്ങളില്‍ ഏറെ വളര്‍ന്നതായും ദാര്‍വിഷ് ബിന്‍ ഇസ്മായില്‍ അല്‍ ബലൂഷി പറഞ്ഞു. സാമ്ബത്തിക സഹകരണം വര്‍ധിപ്പിക്കുന്നതില്‍ കമ്മിറ്റിയുടെ പങ്ക് പ്രധാനപ്പെട്ടതാണെന്ന് ഖത്തര്‍ ധനകാര്യമന്ത്രി അലി ശരീഫ് അല്‍ ഇമാദി പറഞ്ഞു. ഖത്തറും ഒമാനും തമ്മിലുള്ള സാമ്ബത്തിക ബന്ധത്തിലും അടിസ്ഥാനപരമായ വളര്‍ച്ച ദൃശ്യമാണ്. ഇൗ വര്‍ഷത്തിെന്‍റ ആദ്യപാദത്തില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലെ വ്യാപാര കൈമാറ്റത്തിലുണ്ടായത് 56 ശതമാനത്തിെന്‍റ വര്‍ധനവാണ്. കഴിഞ്ഞവര്‍ഷം 1.3 ശതകോടി ഖത്തരി റിയാല്‍ ആയിരുന്നത് ഇൗ വര്‍ഷം 2.1 ശതകോടി ഖത്തരി റിയാല്‍ ആയാണ് വര്‍ധിച്ചത്.ടൂറിസം, റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ സംയുക്ത പദ്ധതികളായ റാസല്‍ ഹദ്ദ് പദ്ധതി, അല്‍ മീര ഗ്രൂപ് പ്രോജക്ട് ഇന്‍ ഫുഡ്സ്റ്റഫ് ആന്‍ഡ് ട്രാന്‍സ്പോര്‍േട്ടഷന്‍, ദുകമിലെ കര്‍വ മോേട്ടാഴ്സ് പദ്ധതി, നെബ്റാസ് പവര്‍ കമ്ബനിയുമായി ബന്ധപ്പെട്ട ഉൗര്‍ജ സഹകരണം തുടങ്ങിയ വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണമാണ് ഇരു രാഷ്ട്രങ്ങളും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പ
റഞ്ഞു.

Related News