Loading ...

Home Europe

യുകെ മലങ്കര കത്തോലിക്ക സഭയുടെ മരിയന്‍ തീര്‍ഥാടനവും പുനരൈക്യ വാര്‍ഷികവും അവിസ്മരണീയമായി

ലണ്ടന്‍: സീറോ മലങ്കര കത്തോലിക്ക സഭയുടെ യുകെ റീജണിലുള്ള പതിനെഞ്ചു മിഷനുകള്‍ ഒന്നുചേര്‍ന്ന വാല്‍സിംഗ്ഹാം മരിയന്‍ വാര്‍ഷിക തീര്‍ഥാടനവും 88-ാമത് പുനരൈക്യ വാര്‍ഷികവും ഭക്തിസാന്ദ്രവും അവിസ്മരണീയവുമായി. 

സെപ്റ്റംബര്‍ 29 ശനിയാഴ്ച ഉച്ചക്ക് 11.30ന് ലിറ്റില്‍ വാല്‍സിംഗ്ഹാമിലെ മംഗളവാര്‍ത്ത ദേവാലയത്തില്‍ മലങ്കര കത്തോലിക്ക സഭയുടെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസിന്‍റെ കാര്‍മികത്വത്തില്‍ പ്രാരംഭപ്രാര്‍ത്ഥനയോടെ തീര്‍ത്ഥാടനത്തിന് തുടക്കമായി. ഏതു പ്രതിസന്ധിയിലും സുവ്യക്തമായ സഹായമാണ് പരി. അമ്മയുടെ മാധ്യസ്ഥമെന്നു അനുഭവ സാക്ഷ്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അഭി. പിതാവ് അനുഗ്രഹ പ്രഭാഷണത്തിലൂടെ ഓര്‍മിപ്പിച്ചു.

മലങ്കര സഭയുടെ യുകെ റീജണ്‍ കോര്‍ഡിനേറ്റര്‍ à´«à´¾. തോമസ് മടുക്കമൂട്ടില്‍, ചാപ്ലെയിന്‍മാരായ à´«à´¾. രഞ്ജിത് മടത്തിറന്പില്‍, à´«à´¾. ജോണ്‍ അലക്സ്, à´«à´¾. ജോണ്‍സന്‍ മനയില്‍ എന്നിവര്‍ ശുശ്രൂഷകളില്‍ സഹകാര്‍മ്മികരായി. നൂറ്റാണ്ടുകളായി വാല്‍സിംഗ്ഹാം തീര്‍ത്ഥാടകര്‍ നഗ്നപാദരായി സഞ്ചരിച്ച ഹോളി മൈല്‍ പാതയിലൂടെ പരി. മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് മലങ്കര മക്കള്‍ ജപമാലയും മാതൃഗീതങ്ങളും ചൊല്ലി ഭക്തിസാന്ദ്രമായ പ്രദക്ഷിണമായി നീങ്ങിയപ്പോള്‍, പങ്കെടുത്തവരുടെയും കാഴ്ചക്കാരായി തടിച്ചുകൂടിയ ഇംഗ്ലീഷ് ജനതയുടെയും മനസില്‍ അനുഗ്രഹമഴ പെയ്തിറങ്ങി. 
 


വാല്‍സിംഗ്ഹാം കാത്തലിക് മൈനര്‍ ബസലിക്കയില്‍ എത്തിചേര്‍ന്ന പ്രദക്ഷിണത്തെ ബസലിക്ക റെക്ടര്‍ മോണ്‍. ജോണ്‍ ആമിറ്റേജിന്‍റെ നേതൃത്വത്തിലുള്ള തീര്‍ത്ഥാടനകമ്മറ്റി ഒൗപചാരികമായി സ്വീകരിച്ചു. തുടര്‍ന്നു നടന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് കര്‍മ്മികത്വം വഹിച്ചു. à´«à´¾. തോമസ് മടുക്കമൂട്ടില്‍, à´«à´¾. രഞ്ജിത് മടത്തിറന്പില്‍ , à´«à´¾. ജോണ്‍ അലക്സ്, à´«à´¾. ജോണ്‍സന്‍ മനയില്‍ എന്നിവര്‍ വിശുദ്ധ ബലിയില്‍ സഹകാര്‍മ്മികരായി. പുനരൈക്യത്തിന്‍റെ 88മത് വാര്‍ഷികത്തില്‍ അഭി. പിതാവ് പരിശുദ്ധ ദൈവമാതാവിന്‍റെ വിമലഹൃദയത്തിലേക്കു യുകെയിലെ പതിനഞ്ച് മിഷനുകളെ സമര്‍പ്പിക്കുകയും, ഏറ്റവും പുതിയ മിഷനായ സെന്‍റ് സ്റ്റീഫന്‍സ് അബെര്‍ദീന്‍ , ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. 

കുര്‍ബാനക്ക് ശേഷം യുകെ മലങ്കര സഭയുടെ മതബോധന ഡയറി മാര്‍ തിയോഡോഷ്യസ് പ്രകാശനം ചെയ്തു. ശുശ്രൂഷ ഗീതങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി രൂപപ്പെടുത്തിയ മലങ്കര നാഷണല്‍ കൊയറിന്‍റെ പ്രഥമ ആലാപനം ഭക്തിനിര്‍ഭരമായിരുന്നു. നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി ജോണ്‍സണ്‍ ജോസഫ് നന്ദിപ്രകാശനം നടത്തി. 

പ്രളയ ദുരിതബാധിതരെ സഹായിക്കാനായി ഇത്തവണത്തെ പുനരൈക്യ വാര്‍ഷികം മലങ്കര സഭയില്‍ ആഘോഷങ്ങളില്ലാതെയാണ് ആചരിച്ചത്. ആഘോഷങ്ങള്‍ക്ക് വേണ്ടി വരുന്ന തുക പ്രളയസഹായ നിധിയിലേക്ക് നല്‍കി സഭ മാതൃക കാട്ടിയിരുന്നു. സഭയുടെ യുകെ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് മടുക്കമൂട്ടിലിന്‍റെ നേതൃത്വതിലുള്ള വൈദികരും, നാഷണല്‍ കൗണ്സില്‍ അംഗങ്ങളും മിഷന്‍ ഭാരവാഹികളും അടങ്ങുന്ന സമിതിയാണ് ഇത്തവണത്തെ തീര്‍ഥാടനത്തിനും പുനരൈക്യ വര്‍ഷികത്തിനും ചുക്കാന്‍ പിടിച്ചത്. ഗ്ലാസ്ഗോ മുതല്‍ സൗത്താംപ്ടണ്‍ വരെയുള്ള കുടുംബങ്ങളും ആവേശപൂര്‍വം പ്രാര്‍ത്ഥനയോടെ ഒന്നുചേര്‍ന്നപ്പോള്‍ മലങ്കര സഭയുടെ ചരിത്രത്തില്‍ പൊന്‍ലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ട അധ്യായമായി വാല്‍സിംഗ്ഹാം തീര്‍ഥാടനം മാറി.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ ജോസഫ്

Related News