Loading ...

Home cinema

അഞ്ജലിയുടെ ഇച്ഛാശക്തി അപാരം: മാലാ പാര്‍വതി

കൂടെ എന്ന ചിത്രം പ്രേക്ഷക മനസില്‍ വിസ്മയം തീര്‍ക്കുന്പോള്‍ അതിലെ ചില കഥാപാത്രങ്ങളും കൂടെക്കൂടുകയാണ്. പൃഥ്വിരാജ്, നസ്രിയ, പാര്‍വതി, രഞ്ജിത്ത്, മാലാ പാര്‍വതി തുടങ്ങിയ താരങ്ങള്‍ക്കൊക്കെ തങ്ങളുടെ കരിയര്‍ ബ്രേക്കായി മാറുകയാണ് à´ˆ ചിത്രം. അതിന്‍റെ ആനന്ദം ഏറെ തിരതല്ലുകയാണ് നടി മാലാ പാര്‍വതിയുടെ വാക്കുകളില്‍. പത്തു വര്‍ഷത്തിലേറെയായി 60-ല്‍ അധികം സിനിമയില്‍ അഭിനയിച്ച മാലാ പാര്‍വതിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമാണ് à´ˆ ചിത്രത്തിലെ ലില്ലിക്കുട്ടി. ബ്രില്യന്‍റായ ഒരു സംവിധായികയുടെ ചിത്രത്തില്‍ ഭാഗമായപ്പോള്‍ തനിക്ക് അഭിനേത്രി എന്ന നിലയിലുള്ള ആത്മവിശ്വാസം കൂടുകയാണുണ്ടായതെന്ന് à´ˆ കലാകാരി പറയുന്നു. 

കൂടെ പറയുന്നത് ആത്മബന്ധങ്ങളുടെ കഥയാണ്. അതെങ്ങനെയാണ് പ്രേക്ഷകര്‍ക്കു പ്രിയങ്കരമാകുന്നത്? 

സ്ത്രീകളുടെ ദുഃഖങ്ങളും ബുദ്ധിമുട്ടുകളും നമ്മള്‍ ധാരാളം പറഞ്ഞു കേട്ടിട്ടുള്ളതാണ്. എന്നാല്‍ കൂടെ എന്ന സിനിമ അലോഷിയുടേയും മകന്‍ ജോഷ്വായുടേയും കുടുംബത്തിന്‍റെ കഥയാണ്. കുടുംബത്തില്‍ ഒരു സാന്പത്തിക പ്രശ്നം ഗുരുതരമായാല്‍ കുരുതി കൊടുക്കും പോലെയാണ് മൂത്തമകന്‍റെ ജീവിതം മാറുന്നത്. അവന്‍റെ സ്വപ്നങ്ങളും മോഹങ്ങളും നഷ്ടങ്ങളുമൊന്നും ആരും ഓര്‍ക്കാറില്ല. വീട്ടിലെ പ്രശ്നങ്ങളൊക്കെ കഴിയുന്പോള്‍ അവനോട് തിരിച്ച്‌ വന്നു കുടുംബത്തിനൊപ്പം നില്‍ക്കാന്‍ പറയുന്നു. കുടുംബത്തിന്‍റെ ആവശ്യത്തിനനുസരിച്ച്‌ ആണ്‍കുട്ടികളുടെ ജിവിതത്തെ കൊണ്ടുപോകുന്നു. ഇത് ആരും പറഞ്ഞിട്ടില്ല. അവിടെയാണ് അഞ്ജലി മേനോന്‍ എന്ന സംവിധായികയുടെ ബ്രില്യന്‍സ്. 

മകന്‍റെ ജീവിതം കാണുന്ന അച്ഛന്‍ ഒന്നും പറയാതെ എല്ലാം ഉള്ളിലൊതുക്കി ജീവിക്കുകയാണ്. സംവിധായകന്‍ രഞ്ജിത്തിനെ ആ കഥാപാത്രമായി കാസ്റ്റ് ചെയ്തതിലൂടെ അത്ര ഗംഭീരമാവുകയായിരുന്നു ആ കഥാപാത്രം. തന്‍റെ വീട്ടില്‍ അതിക്രമിച്ച്‌ എത്തുന്നവരോട് ഇറങ്ങിപ്പോടാ എന്നു പൗരുഷത്തോടെ പറയുന്നയാള്‍ ആ വീട്ടിലെ ഒരാളോടു പോലും ദേഷ്യപ്പെടാനോ സങ്കടം പറയാനോ തുനിയുന്നില്ല. മകന്‍ അനുഭവിച്ചതൊക്കെ ഒരു പക്ഷേ ഉള്‍ക്കണ്ണുകൊണ്ട് കണ്ട് അവന്‍റെ സ്വപ്നവുമായി മച്ചിന്‍റെ പുറത്താണ് അയാളുടെ ജിവിതം. ഇതിനിടയില്‍ പരാതിയും പരിഭവവുമായി ചുറ്റും സംഭവിക്കുന്നതെന്തെന്നറിയാത്തൊരു അമ്മയും. മലയാളത്തില്‍ ആരും പറയാത്ത ഒരു കുടുംബത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. അതുകൊണ്ടു തന്നെ പുരുഷന്മാര്‍ തങ്ങളുടെ ജീവിതത്തെ സിനിമയില്‍ കാണുന്നു. സ്ത്രീകളും അനിയത്തിമാരും കാമുകിമാരുമെല്ലാം ഈ ചിത്രത്തെ തിരിച്ചറിയുന്നു.

ലില്ലിക്കുട്ടിയായി കൂടെയിലേക്കെത്തിയപ്പോഴുള്ള അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു? 

കലയോടുള്ള ഇഷ്ടത്താല്‍ സിനിമയില്‍ വന്നയാളാണു ഞാന്‍. മുന്പു പല സിനിമകളില്‍ മുഴുനീള വേഷം ചെയ്തിരുന്നെങ്കിലും ഇതിലെ കഥാപാത്രത്തിനൊരു വളര്‍ച്ചയുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ചെറിയൊരു വേഷം ഉണ്ടെന്നു പറഞ്ഞ് അഞ്ജലി എന്നെ വിളിക്കുന്നത്. നവംബറില്‍ ഞാന്‍ അവിടെ ചെല്ലുന്പോള്‍ ഗ്ലെന്‍മോര്‍ഗന്‍ എന്ന സ്ഥലത്തെ ഒരു സ്വര്‍ഗം പോലെ ആക്കി മാറ്റുന്നതില്‍ അണിയറ പ്രവര്‍ത്തകരുടെ വലിയൊരു കലാസംവിധായകന്‍റെ പ്രയത്നമാണ് കാണുന്നത്. ജെന്നിയുടെ മുറിയിലെ ചെറിയ കാര്യങ്ങള്‍ പോലും അവിടെ നിന്നും സൃഷ്ടിച്ചെടുത്തതാണ്. നാല്പതു കൊല്ലമായി ഉപയോഗിക്കാത്ത ഇടിഞ്ഞു പൊളിഞ്ഞു കിടന്ന കെട്ടിടമാണ് à´† കുടുംബത്തിന്‍റെ ജീവനുള്ള വീടാക്കി മാറ്റിയത്. à´† വീടിന്‍റെ അടുക്കളയ്ക്കു സിനിമ സെറ്റിന്‍റെ മണമായിരുന്നില്ല. ഒരു അടുക്കളയുടെ തന്നെ മണമായിരുന്നു. അതുകൊണ്ടു തന്നെ കഥാപാത്രമായി മാറുന്നതില്‍ വളരെ എളുപ്പമായിരുന്നു. ഒരു നടി എന്ന നിലയില്‍ എന്തെങ്കിലും ചെയ്തു എന്ന ആത്മവിശ്വാസം നല്‍കിയതു കൂടെയാണ്. എന്താണ് റോളെന്നു പോലും ചോദിക്കാതെയാണ് അവിടെ ചെന്നത്. ഒരു സംശയം വന്നാല്‍ à´† കഥാപാത്രത്തിനെക്കുറിച്ച്‌ അഞ്ജലി വിശദമായി പറഞ്ഞു തരും. 

ഒരു കഥ എന്നതിനപ്പുറം ചിത്രം സമൂഹവുമായി സംസാരിക്കുന്നതായി തോന്നിയോ? 

ഓരോ കഥാപാത്രത്തിലൂടെയും സമൂഹത്തോടു സംവദിക്കുകയാണ് സംവിധായിക. പത്തൊന്പതു വയസുവരെ ഒരു അസുഖക്കാരിയായി സ്വാതന്ത്ര്യത്തിനു വിലക്കു സൃഷ്ടിച്ച്‌ ജീവിക്കുന്ന പെണ്‍കുട്ടി. അവള്‍ വിവാഹം ചെയ്യുന്പോള്‍ ചിലപ്പോള്‍ സോഫിയയുടേതു പോലെയുള്ള ജീവിതമാകാം. അങ്ങനെ ചിന്തിക്കുന്പോള്‍ ഇതൊരു സ്ത്രീപക്ഷ സിനിമയായും തോന്നാം. അതേ സമയം ഇതു ജോഷ്വായുടെ കഥയാണ്. പലതും സഹിച്ച്‌ അവന്‍ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്നു. എന്നാല്‍ അവന്‍ ഒരിക്കലും സന്തോഷവാനല്ല. കടമയായിട്ടാണോ സ്നേഹമായിട്ടാണോ അവന്‍ ഓരോന്നും ചെയ്യുന്നത് എന്നു ചോദിക്കുന്നത് നമ്മളോട് തന്നെയാണ്. 

അഞ്ജലി മേനോന്‍ എന്ന സംവിധായികയെക്കുറിച്ച്‌ എന്താണു പറയാനുള്ളത് ? 

പ്ലാന്‍ ചെയ്ത സമയത്തു നിന്നും ഷൂട്ടിംഗ് താമസിച്ചപ്പോള്‍ തണുപ്പു കൂടി. എന്നാല്‍ പ്രകൃതിയെ പോലും സിനിമയ്ക്കു ഗുണകരമാകുന്ന വിധം അഞ്ജലി മേനോന്‍ ഉപയോഗിച്ചു. അലോഷി എന്ന കഥാപാത്രം ചെയ്യാനിരുന്നത് മറ്റൊരു നടനായിരുന്നു. അതു കിട്ടാതെ വന്നപ്പോള്‍ ഇതിനേക്കാളും മുകളില്‍ മറ്റൊരു കാസ്റ്റിംഗ് ഇല്ല എന്ന വിധത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെയാണ് നടനായി കൊണ്ടുവന്നത്. ലിമിറ്റേഷനും മുകളില്‍ നേടിയെടുക്കുക എന്ന ഇച്ഛാശക്തിയാണത്. ഷൂട്ടിംഗിനിടയിലും അഞ്ജലി ഒരിക്കലും വഴക്കൊന്നുമിടില്ല. ചിരിച്ചും ചമ്മിയും സെന്‍സിറ്റീവായി നടക്കുന്ന ആളാണ് ഇത്രയും മികച്ചൊരു സിനിമയുടെ സംവിധായികയായി പ്രവര്‍ത്തിക്കുന്നത്. ഒരു ആമയെ പോലെയാണ് അഞ്ജലിയെ ഉപമിക്കാന്‍ തോന്നുന്നത്. ആകാശം ഇടിഞ്ഞു വീണാലും ആമയുടെ തോടിനു പുറത്തു തട്ടി നില്‍ക്കും. അതിനാവശ്യമുള്ളപ്പോള്‍ മാത്രം പുറത്തു വന്നു തനിക്കാവശ്യമുള്ളത് ചെയ്തു വീണ്ടും പോകുന്നു. ചിത്രത്തില്‍ പറന്നേ എന്ന ഗാനം തന്നെ അഞ്ജലിയെക്കുറിച്ചുള്ളതായാണ് എനിക്കു തോന്നിയത്. 'പറന്നേ, ചെറു ചിറകുകള്‍ അടിച്ചുയരേ ജീവിതത്തെ ചുംബിച്ചിടാലോ. പറന്നേ, പല മതിലുകള്‍ ഇടിച്ചുടച്ചേ സാഗരങ്ങള്‍ നീന്തിക്കേറാലോ' എന്നു പറയുന്നത് അവരുടെ ജിവിതമാണ്.

അഞ്ജലിയുടെ വലിയൊരു തയാറെടുപ്പ് à´ˆ ചിത്രത്തിനുണ്ടായിരുന്നു. അവരുടെ ഫാമിലി പോലും ഉൗട്ടിയിലേക്കു ഷിഫ്റ്റു ചെയ്തു. മകനെ ഒരു വര്‍ഷത്തേക്ക് ഉൗട്ടിയിലെ സ്കൂളില്‍ ചേര്‍ത്തു. അവിടെ താമസിച്ച്‌ അവരുടെ പ്രദേശമാക്കി അതിനെ മാറ്റി. കാരണം സിനിമയുടെ കാര്യത്തില്‍ ഒരു കോന്പ്രമൈസിംഗിനും അഞ്ജലി തയാറായിരുന്നില്ല. ഒരു സീനിലേക്ക് അവര്‍ മനസില്‍ കണ്ട ഒബജക്‌ട് കിട്ടിയില്ലെങ്കില്‍ ഷോട്ട് ഇന്നു ക്യാന്‍സല്‍ ചെയ്യാമെന്നേ പറയു. മലയാളത്തില്‍ അത്തരമൊരു വര്‍ക്കിംഗ് പാറ്റേണ്‍ അഞ്ജലിയുടെ സിനിമയില്‍ മാത്രമാണ് ഞാന്‍ അനുഭവിച്ചിട്ടുള്ളത്. 

ലില്ലിക്കുട്ടിയെ ശരിക്കുള്ള പാര്‍വതിയില്‍ കാണാനാകുമോ ? 

 
ലില്ലിയെപ്പോലെ അല്ല ഞാന്‍. എന്നാല്‍ എന്‍റെ സ്വാഭാവികതയെ പല വികാരങ്ങളിലൂടെ കഥാപാത്രത്തിലേക്കു കൊണ്ടുവരുന്നതില്‍ അഞ്ജലി മേനോനും ഞാനും തമ്മില്‍ വലിയൊരു കമ്മ്യൂണിക്കേഷനുണ്ടായിരുന്നു. കഥാപാത്രത്തിന്‍റെ മാനസികാവസ്ഥയിലേക്കു കൊണ്ടുവന്നു നമ്മളെ അധിക നിയന്ത്രണമില്ലാതെസ്വതന്ത്രമായി സംവിധായിക വിടുകയാണ്. ലൊക്കേഷനില്‍ മൊബൈലില്ല, വിസിറ്റേഴ്സില്ല, സെല്‍ഫിയില്ല. ഈ ലോകത്തിന്‍റെ സംഭവങ്ങളില്‍നിന്നു മാറി യുള്ള ജീവിതമായിരുന്നു ആ രണ്ടുമാസത്തോളം.

ചിത്രത്തില്‍ ഏറ്റവും ആകര്‍ഷിച്ച മറ്റു ഘടകം എന്തായിരുന്നു? 

ലിറ്റില്‍ സ്വയന്പ് എന്ന കാമറമാന്‍. അഭിനയിച്ചുകൊണ്ടിരിക്കുന്പോള്‍ ഒന്നിന്‍റെയും പേരില്‍ നമ്മളെ നിയന്ത്രിക്കാന്‍ അയാള്‍ വരില്ല. നമ്മുടെ മൂവ്മെന്‍റ്സിനേക്കുറിച്ച്‌ അയാള്‍ ധാരണയുണ്ടാക്കിയാണ് വര്‍ക്കു ചെയ്യുന്നത്. നിശബ്ദമായൊരു സൂര്യപ്രകാശമാണ് ലിറ്റില്‍ സ്വയന്പ്. 

ലിജിന്‍ കെ. ഈപ്പന്‍

Related News