Loading ...

Home celebrity

പരസ്യവിചാരണക്കില്ല, വിവാദം താങ്ങാനുള്ള ശേഷി കോണ്‍ഗ്രസിനില്ല

കെ. കരുണാകരനെന്ന പിതാവിനെക്കുറിച്ച്‌ ഒേട്ടറെ ഒാര്‍മകളുണ്ടെങ്കിലും അദ്ദേഹത്തിെന്‍റ രാഷ്ട്രീയജീവിതത്തിലെ രണ്ടു പ്രധാനസംഭവങ്ങള്‍ മറക്കാന്‍ കഴിയില്ല. തട്ടില്‍ എസ്റ്റേറ്റ് കൊലക്കേസിലും രാജന്‍ കേസിലും പ്രതിയാക്കപ്പെട്ട രണ്ടു സംഭവങ്ങള്‍. തട്ടില്‍ കേസില്‍ പ്രതിയാക്കാനുള്ള പ്രധാന കാരണം, അവിടെ ശക്തമായ തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുത്തതിെന്‍റ ശത്രുതയാണ്. അക്കാലത്ത് മുതലാളിമാരുടെ ഗുണ്ടായിസമായിരുന്നു. തൊഴിലാളികളെ ഭീഷണിപ്പെടുത്തി അടക്കിവാഴുന്ന കാലത്താണ് െഎ.എന്‍.ടി.യു.സി നേതൃത്വത്തില്‍ തട്ടില്‍ എസ്റ്റേറ്റില്‍ യൂനിയന്‍ രൂപവത്കരിക്കുന്നത്. അങ്ങെനയിരിക്കെ എസ്റ്റേറ്റ് സൂപ്രണ്ട് കൊല്ലപ്പെട്ടു. പ്രതികള്‍ െഎ.എന്‍.ടി.യു.സി അംഗങ്ങളായ തൊഴിലാളികള്‍ ആയിരുന്നെങ്കിലും ആ സംഭവത്തിന് യൂനിയനുമായി ബന്ധമുണ്ടായിരുന്നില്ല. തികച്ചും വ്യക്തിപരമായ കാരണങ്ങളായിരുന്നുവെന്ന് കേസില്‍ ഒന്നാം പ്രതിയായിരുന്ന തൂക്കിക്കൊല്ലപ്പെട്ട ആലി പറഞ്ഞിരുന്നു. സൂപ്രണ്ടിെന്‍റ വഴിവിട്ട പ്രവര്‍ത്തനങ്ങളൊക്കെയായിരുന്നു കാരണം. എന്നാല്‍, കെ. കരുണാകരെന്‍റ ശത്രുക്കള്‍ അതൊരു ആയുധമാക്കി. കരുണാകരനെ തളക്കാനുള്ള ആയുധമാക്കി മാനേജ്മെന്‍റും ഉപയോഗിച്ചു. ഇതുപയോഗിച്ച്‌ കെ. കരുണാകരനെ അപമാനിക്കാനാണ് ശ്രമിച്ചത്. കേസില്‍ പ്രതിയാക്കാനുള്ള അവരുടെ സ്വാധീനം വിജയിച്ചു. എന്നാല്‍, കരുണാകരനെ അറസ്റ്റ് ചെയ്ത് തൃശുര്‍ റൗണ്ടിലൂടെ വിലങ്ങുവെച്ചു കൊണ്ടുപോകാനുള്ള ശ്രമം വിജയിച്ചില്ല. ഇക്കാര്യമറിഞ്ഞ കുറൂര്‍ നീലകണ്ഠന്‍ നമ്ബൂതിരിയും കെ.കെ. ബാലകൃഷ്ണനും ചേര്‍ന്ന് അദ്ദേഹത്തെ ഒളിവില്‍ പോകാന്‍ നിര്‍ബന്ധിച്ചു. ഒരു ദിവസം സ്കൂള്‍വിട്ടു വന്നപ്പോള്‍ അച്ഛനെ കണ്ടില്ല. അമ്മയോട് ചോദിച്ചപ്പോള്‍ കെട്ടിപ്പിടിച്ച്‌ കരച്ചിലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള പ്രായമായിരുന്നില്ല. ഒരു മാസം കഴിഞ്ഞാണ് അച്ഛന്‍ എത്തിയത്. മദിരാശിയില്‍ ഒളിവില്‍ കഴിഞ്ഞുവെന്നാണ് പിന്നീട് മനസ്സിലാക്കിയത്. ഒരു മാസം കഴിഞ്ഞാണ് ജാമ്യം ലഭിക്കുന്നത്.

അന്ന് തൊഴിലാളികള്‍ക്കിടയിലൂടെ കോടതിയിലേക്ക് എത്തുേമ്ബാള്‍ പൊലീസ് കാണുകയും അറസ്റ്റ് ചെയ്യാന്‍ ശ്രമം നടക്കുകയും ചെയ്തു. ആരോ തള്ളിവിട്ടതിനാല്‍ മജിസ്ട്രേറ്റിെന്‍റ മുന്നിലാണ് ചെന്നുവീണത്. തൊഴിലാളികളും ഒപ്പമുണ്ടായിരുന്നവരും അങ്ങനെ തള്ളിവിടുമെന്ന് കരുതുന്നില്ല. ഏതോ അജ്ഞാത ശക്തിയാണ് രക്ഷക്കെത്തിയത്. അന്നു മുതല്‍ അദ്ദേഹം ഗുരുവായൂരപ്പെന്‍റ ഭക്തനായി മാറുകയായിരുന്നു. ജാമ്യം കിട്ടുകയും ചെയ്തു. കോടതി ആവശ്യത്തിനല്ലാതെ തൃശൂര്‍ താലൂക്കില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം. അക്കാലത്ത് ആമ്ബല്ലൂരിലെ ചെറിയ ലോഡ്ജിലായിരുന്നു താമസം. ഞായറാഴ്ചകളില്‍ ഞങ്ങള്‍ മക്കളും അമ്മയും ചേര്‍ന്ന് ആമ്ബല്ലൂര്‍ക്ക് പോകും. അച്ഛെന്‍റ സന്തത സഹചാരിയായിരുന്ന ബാലനായിരുന്നു ഞങ്ങളെ കൊണ്ടുപോയിരുന്നത്. ഒന്നുകില്‍ ബസില്‍ അല്ലെങ്കില്‍ റിക്ഷയില്‍. അന്ന് സൈക്കിള്‍ റിക്ഷ തൃശൂരില്‍ എത്തിയിട്ടില്ല. പിന്നീട് കോടതി കുറ്റവിമുക്തനാക്കി. യഥാര്‍ഥ പ്രതിയെ ശിക്ഷിച്ചു. കേസ് അനാവശ്യമായിരുന്നുവെന്ന നിരീക്ഷണമാണ് സെഷന്‍സ് കോടതിയില്‍ നിന്നുണ്ടായത്. ജീവിതത്തില്‍ േനരിട്ട വലിയ പ്രതിസന്ധിയായിരുന്നു അത്. കോണ്‍ഗ്രസിലെ പലര്‍ക്കും അതില്‍ പങ്കുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി അത്രക്ക് എതിര്‍ത്തിരുന്നില്ല.

രാജന്‍ കേസ് 
രാജന്‍ കേസും സമാനമാണ്. 1977 മാര്‍ച്ചില്‍ കെ. കരുണാകരനും സി.എച്ച്‌്. മുഹമ്മദ് കോയയും മാത്രം അംഗങ്ങളായ മന്ത്രിസഭയാണ് അധികാരമേറ്റത്. ബജറ്റ് പാസാക്കിയിരുന്നില്ല. അതിനാല്‍, ധനകാര്യം സി.എച്ചിനായിരുന്നു. ബജറ്റ് അവതരണത്തിനായി നിയമസഭ ചേര്‍ന്നു. ഇതിനൊപ്പം മന്ത്രിസഭ വികസന ചര്‍ച്ചകളും നടന്നു. ഇതിനിടെയിലാണ് ഇൗച്ചര വാര്യര്‍ മകനെ കാണാനില്ലെന്ന ഹേബിയസ് കോര്‍പസ് ഹരജി നല്‍കുന്നത്. അതില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, െഎ ജി തുടങ്ങിയവരായിരുന്നു എതിര്‍കക്ഷികള്‍. അച്ഛന്‍ കക്ഷിയായിരുന്നില്ല. പിന്നീട് ഇതു സംബന്ധിച്ച്‌ ജനതപാര്‍ട്ടിയിലെ പി.കെ. ശങ്കരന്‍കുട്ടി നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. രാജന്‍ എന്നൊരു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയില്‍ ഇല്ലെന്നാണ് പൊലീസ് റിപ്പോര്‍െട്ടന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. നിയമസഭയില്‍ തെറ്റായ വിവരമാണ് നല്‍കിയതെന്നു പറഞ്ഞ് ഇതിനു ശേഷമാണ് പിറ്റേന്ന് കെ. കരുണാകരനെ കേസില്‍ കക്ഷിയാക്കിയത്.

മന്ത്രിസഭ വികസനം പൂര്‍ത്തിയാക്കി രണ്ടാം ദിവസമാണ് ഹൈകോടതിയുടെ ഉത്തരവ് വന്നത്. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വിശ്വസിക്കാന്‍ കഴിയില്ലെന്നും രാജനെ ഹാജരാക്കണമെന്നുമായിരുന്നു ഉത്തരവ്. ഇല്ലെങ്കില്‍ എന്തുകൊണ്ട് ഹാജരാക്കാന്‍ കഴിയില്ലെന്ന് വിശദീകരിക്കണമെന്നും പറഞ്ഞു. രാജനെ ആരോ ഒളിവില്‍ പാര്‍പ്പിച്ച്‌ രാഷ്ട്രീയം കളിക്കുന്നുവെന്ന തോന്നലാണ് അച്ഛനുണ്ടായിരുന്നത്. ഹൈകോടതി ഉത്തരവിെന്‍റ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് 'വീക്ഷണം' ദിനപത്രം മുഖപ്രസംഗം എഴുതി. താന്‍ രാജിവെച്ചാല്‍, രാജന്‍ തിരിച്ചുവരുമെന്ന് അച്ഛന്‍ വിശ്വസിച്ചു. ഇക്കാര്യം കുടുംബാംഗങ്ങളുമായി ആലോചിച്ചു. അങ്ങനെയാണ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്. കെ.പി.സി.സി പ്രസിഡന്‍റായിരുന്ന എ.കെ. ആന്‍റണി മുഖ്യമന്ത്രിയായി. രാജന്‍ കേസില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കരുതെന്ന അഭിപ്രായമായിരുന്നു മുസ്ലിംലീഗിനും ആര്‍.എസ്.പിക്കും. കോടതിയില്‍ കുറ്റപത്രമില്ല, വിധിയുമില്ല. പിന്നെ എന്തിനാണ് രാജിയെന്ന നിലപാടായിരുന്നു സി.എച്ചിനും ബേബി ജോണിനും. എന്നാല്‍, സി.പി.െഎക്ക് മറിച്ചായിരുന്നു അഭിപ്രായം.

തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈകോടതിയുടേത് പരാമര്‍ശം മാത്രമാണെന്നും ഹേബിയസ് കോര്‍പസ് തീര്‍പ്പാക്കിയശേഷം വേണമെങ്കില്‍ വീണ്ടും ഹരജി നല്‍കാമെന്നും സുപ്രീംകോടതി പറഞ്ഞു. അതിനുശേഷം കെ. കരുണാകരന്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി. മുഖ്യമന്ത്രിയെന്ന നിലയില്‍ പൊലീസില്‍നിന്നു ലഭിച്ച വിവരമാണ് നിയമസഭയില്‍ പറഞ്ഞതെന്നും ഹൈകോടതിയെ അറിയിച്ചു. ഹൈകോടതി കേസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് വിട്ടു. ഇതേ തുടര്‍ന്ന് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഹൈകോടതിയുടെ പരാമര്‍ശം പരിഗണിക്കാതെ വിചാരണ തുടരാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. കുറ്റവിമുക്തനാക്കിയാല്‍ മുഖ്യമന്ത്രിസ്ഥാനം കെ. കരുണാകരന് തിരിച്ചുനല്‍കുമെന്ന് എ.കെ. ആന്‍റണി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതു വേണ്ടിവന്നില്ല. കാരണം, വിചാരണ തുടരാനായിരുന്നു ഉത്തരവ്. പിന്നീടാണ് സി.ജെ.എം കോടതി കെ. കരുണാകരനെ കുറ്റവിമുക്തനാക്കിയത്.

രാജന്‍ കേസിെന്‍റ വിചാരണ നടക്കുന്ന കാലത്താണ് സഹോദരി പത്മജയുടെ വിവാഹം. നേരത്തേ നിശ്ചയിച്ച വിവാഹമായിരുന്നുവെങ്കിലും രാജന്‍ കേസ് ആശങ്ക സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയ സാഹചര്യം തടസ്സമാകില്ലെന്ന് വരെന്‍റ വീട്ടുകാര്‍ പറഞ്ഞിരുന്നുവെങ്കിലും അച്ഛന് ഭീതിയുണ്ടായിരുന്നു. കേസ് എന്താകുമെന്നതായിരുന്നു ഭയത്തിന് കാരണം. എന്തായാലും കുറ്റവിമുക്തമനാക്കപ്പെട്ടതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവാഹം ഏറ്റെടുത്തു. ചാരക്കേസ് കൊണ്ടുവന്നവര്‍ക്കുപോലും അറിയാമായിരുന്നു കെ. കരുണാകരന്‍ രാജ്യത്തെ ഒറ്റുകൊടുക്കില്ലെന്ന്. സ്ഥാനം നഷ്ടപ്പെട്ടതൊഴിച്ചാല്‍ കോടതിക്ക് മുന്നില്‍ നില്‍ക്കേണ്ടി വന്നില്ല.

അപകടം 
ആയുസ്സു കുറക്കാന്‍ കാരണമായത് അപകടമായിരുന്നു. അന്ന് അപകടം സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ജന്മശതാബ്ദിക്ക് നമുക്കൊപ്പം അദ്ദേഹം ഉണ്ടാകുമായിരുന്നു. കെ. കരുണാകരന്‍ അല്ലായിരുന്നെങ്കില്‍ അപകടത്തെ തരണം ചെയ്യുമായിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മിത ഭക്ഷണം, മരുന്നുകള്‍ കഴിക്കാത്ത ശീലം, മറ്റ് അസുഖങ്ങള്‍ ഒന്നുമില്ല. ചിട്ടയായ ജീവിതം, ആരോഗ്യമുള്ള ശരീരം. ഇതൊക്കെയാണ് തിരിച്ചുവരവിന് കാരണമായത്. എന്നാല്‍, അപകടശേഷം അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ നിന്നകന്നു. ഇന്‍ഫക്ഷന്‍ ഉണ്ടാകുമോയെന്ന ഭീതിയില്‍ അദ്ദേഹത്തെ ജനക്കൂട്ടത്തില്‍ നിന്നു മാറ്റിനിര്‍ത്തി. ജനങ്ങളുടെ വികാരം നേരിട്ട് മനസ്സിലാക്കാന്‍ കഴിയാതെ പോയി. അതാണ് പിന്നീട് ഗ്രാഫ് താേഴക്കു പോകാന്‍ കാരണം.

വര്‍ഗീയതക്ക് എതിരെ എന്നും ശക്തമായ നിലപാടാണ് അച്ഛന്‍ എടുത്തിരുന്നത്. കെ. കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ വര്‍ഗീയ വിപത്ത് ഉണ്ടാകുമായിരുന്നില്ലെന്ന് എ.കെ. ആന്‍റണി പറഞ്ഞതാണ് അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. ഇന്ദിരഗാന്ധിക്കും കെ. കരുണാകരനും ഒരു കാര്യത്തില്‍ സമാനതയുണ്ടായിരുന്നു. എടുക്കുന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയെന്നതായിരുന്നു പ്രധാനം. അടിയന്തരാവസ്ഥയെ ഒരിക്കലും അദ്ദേഹം തള്ളിപ്പറഞ്ഞിട്ടില്ല. നല്ല രീതിയില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ തിരിച്ചടിയുണ്ടാകുമായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളം ഉദാഹരണമായി ചൂണ്ടിക്കാട്ടി. എന്നാല്‍, വിമോചന സമരം വേണ്ടിയിരുന്നില്ലെന്ന അഭിപ്രായമായിരുന്നു. ഭരിക്കുന്ന സര്‍ക്കാറിനെ സമരമാര്‍ഗത്തിലൂടെ പുറത്താക്കുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു.

സി.പി.െഎയും ആര്‍.എസ്.പിയും 
സി.പി.െഎക്കും ആര്‍.എസ്.പിക്കും കോണ്‍ഗ്രസുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ല. അഖിലേന്ത്യ രാഷ്ട്രീയ നിലപാടായിരുന്നു കാരണം. കെ. കരുണാകരനാണ് 1969ല്‍ ഇൗ കക്ഷികളെ കോണ്‍ഗ്രസുമായി അടുപ്പിക്കുന്നത്. എന്നാല്‍, സി.പി.െഎയിലെ ചിലരുമായി െക. കരുണാകരന് പിന്നീട് നല്ല ബന്ധമായിരുന്നില്ല, പ്രത്യേകിച്ച്‌ വെളിയം ഭാര്‍ഗവന്‍ ഏകോപന സമിതിയില്‍ എത്തിയശേഷം. ഇതു പിന്നീട് ഡി.െഎ.സിയെ ഇടതുമുന്നണിയില്‍ ഘടകകക്ഷിയാക്കുന്നതിനെ എതിര്‍ക്കുന്നയിടത്തേക്ക് എത്തി. വീണ്ടും യു.ഡി.എഫിലേക്ക് വന്നപ്പോള്‍ ഡി.െഎ.സിയുടെ നിലപാട് ചോദ്യം ചെയ്യപ്പെട്ടു. അടിത്തറ തകര്‍ന്നു. എന്തിനായിരുന്നു ഒമ്ബത് എം.എല്‍.എമാര്‍ രാജിവെച്ചതെന്ന ചോദ്യം ഉയര്‍ന്നു. പരസ്പരം പോരടിച്ചവര്‍ ഒന്നായപ്പോള്‍ ധാര്‍മികത ചോദ്യം ചെയ്യപ്പെട്ടു.

എന്നും ശത്രുക്കള്‍ സ്വന്തം പാളയത്തില്‍ 
കെ. കരുണാകരന് എന്നും ശത്രുക്കള്‍ സ്വന്തം പാളയത്തില്‍നിന്നു തന്നെയായിരുന്നു. രാജന്‍ കേസില്‍ രാജി ആവശ്യപ്പെട്ടത് പാര്‍ട്ടി പത്രമാണ്. തട്ടില്‍ കേസിലും പാര്‍ട്ടിക്കാരുടെ പങ്കുണ്ട്. സ്വന്തം പാര്‍ട്ടിക്കാര്‍ വടി കൊടുക്കുേമ്ബാള്‍ അത് എതിര്‍പാര്‍ട്ടിക്കാര്‍ ഉപയോഗിച്ചുവെന്നു മാത്രം. കോണ്‍ഗ്രസിനകത്തുനിന്നു കെ. കരുണാകരന്‍ നേരിട്ട ഒറ്റപ്പെടുത്തലും അപമാനിക്കാനുള്ള ശ്രമവും കുടുംബത്തിെന്‍റ സ്വകാര്യദുഃഖമായി കാണുകയാണ്. ഒരു പരസ്യ വിചാരണക്കില്ല. വിവാദം താങ്ങാനുള്ള ശേഷി കോണ്‍ഗ്രസിനില്ല. ഇപ്പോള്‍ മൂന്നാമതൊരു ശക്തികൂടിയുണ്ട്. ഒരു വിവാദമുണ്ടാക്കിയാല്‍ അതിെന്‍റ ക്ഷീണം കോണ്‍ഗ്രസിനായിരിക്കും. അതിനാല്‍, പോസ്റ്റ്മോര്‍ട്ടത്തിനില്ല.

തയാറാക്കിയത്: എം.ജെ. ബാബു

Courtesy: Madhyamam

Related News