Loading ...

Home International

ബെൽറ്റ് ആൻഡ് റോഡ് പദ്ധതി: ആശങ്കകൾ സൂചിപ്പിച്ച് മോദി

ചിംഗ്ടാവു : ചൈനയുടെ ബൃഹദ് സംരംഭമായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ ഇന്ത്യക്കുള്ള ആശങ്കകൾ പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനയിലെ ചിംഗ്‌ടാവുവിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ)യുടെ ദ്വിദിന വാർഷിക സമ്മേളനത്തിലാണ് ചൈനയുടെ സ്വപ്നപദ്ധതിയെക്കുറിച്ചും അതിനോടുള്ള ഇന്ത്യയുടെ നിലപാടിനെയും പ്രധാനമന്ത്രി സംസാരിച്ചത്. 

ഇത്തരം കണക്ടിവിറ്റി പദ്ധതികൾ രാജ്യങ്ങളുടെ സ്വയംഭരണത്തെയും അതിർത്തിയിലെ പരമാധികാരത്തെയും ബഹുമാനിക്കുന്ന വിധത്തിലായിരിക്കണമെന്നാണു മോദി പറഞ്ഞത്. എല്ലാവരെയും ഉൾക്കൊള്ളുന്ന വിധമാണെങ്കിൽ പദ്ധതിക്ക് ഇന്ത്യ പൂർണപിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി. ഗതാഗതത്തിനായുള്ള ഇടനാഴികൾ തുറക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗിനെ സാക്ഷിയാക്കി മോദി വാചാലനായി.

അന്താരാഷ്‌ട്ര ഉത്തര-ദക്ഷിണ ഇടനാഴി പദ്ധതി, ചബ്ബ‌ഹാർ തുറമുഖ വികസനം, അഷ്കാബത് ഉടന്പടി എന്നിവയിലെ പങ്കാളിത്തം ഇന്ത്യയുടെ താത്പര്യങ്ങൾ വ്യക്തമാക്കുന്നതാണ്. അയൽരാജ്യങ്ങളുമായുള്ള പാതകൾക്ക് ഇന്ത്യ മുന്തിയ പരിഗണനയാണു നൽകുന്നത്. അതിർത്തികളിലെ പരമാധികാരവും രാജ്യങ്ങളുടെ സ്വയംഭരണവും ഉറപ്പാക്കുന്നതായിരിക്കണം ഇത്തരം പദ്ധതികളെന്നും മോദി പറഞ്ഞു. ജനങ്ങളുടെ സുരക്ഷ, സാന്പത്തിക വികസനം, മേഖലയുടെ കൂട്ടുകെട്ട്, ഐക്യം, പരമാധികാരത്തോടുള്ള പരസ്പര ബഹുമാനം, പരിസ്ഥിതി സംരക്ഷണം എന്നിവയെല്ലാം ചേർന്നുള്ള സുരക്ഷ എന്ന ആശയവും ഉച്ചകോടിയിൽ പ്രധാനമന്ത്രി അവതരിപ്പിച്ചു.

Related News