Loading ...

Home India

മതാധിഷ്ഠിതമല്ല ദേശീയത: പ്രണാബ് മുഖർജി

നാഗ്പുർ: മതമല്ല ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനമെന്നും അസഹിഷ്ണുത നമ്മുടെ ദേശീയ സ്വത്വത്തെ ദുർബലമാക്കുമെന്നും മുൻ രാഷ്‌ട്രപതി പ്രണാബ് മുഖർജി. രാഷ്‌ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) ആസ്ഥാനത്തെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിലുടനീളം മതേതരത്വം, സഹിഷ്ണുത, സംവാദം എന്നിവയ്ക്കായി അദ്ദേഹം നിലകൊണ്ടു. 

ദേശീയതയും ദേശസ്നേഹവും സംബന്ധിച്ച തന്‍റെ കാഴ്ചപ്പാട് പങ്കുവയ്ക്കാനാണ് ഇവിടെ എത്തിയതെന്നു പറഞ്ഞുകൊണ്ടാണ് മുഖർജി പ്രസംഗമാരംഭിച്ചത്. ഏതെങ്കിലും മതമോ വംശമോ അല്ല നമ്മുടെ ദേശീയതയുടെ ആധാരം. സഹവർത്തിത്വവും ഉൾച്ചേരലും സാർവദേശീയതയും ചേർന്നാണു നമ്മുടെ ദേശീയത രൂപപ്പെട്ടത്. സഹിഷ്ണുതയും വൈവിധ്യത്തോടുള്ള ആദരവും ആണു നമ്മേ ശക്തരാക്കുന്നത്. നമ്മുടെ വൈവിധ്യം നമുക്ക് ആഘോഷമാണ്: പ്രണാബ് പറഞ്ഞു. 

നമ്മുടെ രാജ്യത്തെ ഏതെങ്കിലും മതത്തിന്‍റെയോ വിശ്വാസത്തിന്‍റെയോ അസഹിഷ്ണുതയുടെയോ അടിസ്ഥാനത്തിൽ നിർവചിക്കാൻ ശ്രമിക്കുന്നതു നമ്മുടെ അസ്തിത്വംതന്നെ ഇല്ലാതാക്കും: മുൻ രാഷ്‌ട്രപതി മുന്നറിയിപ്പ് നൽകി.ഭീതിയില്ലാതെ സംവാദം നടക്കുന്ന അന്തരീക്ഷം വേണം. വിദ്വേഷം സമൂഹഗാത്രത്തെ ദുർബലമാക്കും. 



ജനാധിപത്യം ഒരു സംഭാവനയല്ല, ഒരു ദിവ്യദൗത്യമാണ്: പ്രണാബ് ഓർമിപ്പിച്ചു.ആയുഷ്കാലം മുഴുവൻ കോൺഗ്രസ് നേതാവായിരുന്ന പ്രണാബ് ആർഎസ്എസ് ആസ്ഥാനത്തു പോകുന്നതിനെ സ്വന്തം മകൾ ശർമിഷ്ഠയും നിരവധി കോൺഗ്രസ് നേതാക്കളും മതേതരപ്രസ്ഥാനങ്ങളിലുള്ളവരും വിമർശിച്ചിരുന്നു. അതുകൊണ്ടുതന്നെ രാജ്യം ഏറ്റവും ആകാംക്ഷയോടെ ശ്രദ്ധിച്ചതായി പ്രണാബിന്‍റെ പ്രസംഗം.

ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പ്രണാബ് വന്നതിനു നന്ദി പറഞ്ഞുകൊണ്ടാണു സ്വാഗതമാശംസിച്ചത്. നാഗ്പുരിലെ രാജ്ഭവനിൽ രാത്രി താമസിച്ച മുൻ രാഷ്‌ട്രപതി അവിടെ ഭാഗവതിന് അത്താഴവിരുന്നു നൽകി. 

Related News