Loading ...

Home health

നിപ വൈറസ് ബാധ: ഭയമല്ല, വേണ്ടത് ജാഗ്രത

ജില്ലയിലെ പേരാമ്ബ്രയിലുള്ള ഒരു കുടുംബത്തിലെ രണ്ട് സഹോദരങ്ങളും അവരുടെ ബന്ധുവും മസ്തിഷ്കജ്വരം (എന്‍സഫലൈറ്റിസ്) മൂലം മരിക്കുകയും അവരുമായി രോഗസമയത്ത് സമ്ബര്‍ക്കമുണ്ടായിരുന്ന ബന്ധുക്കള്‍, ആശുപത്രി ജീവനക്കാര്‍, സംസ്കാരശുശ്രൂഷ നടത്തിയ ഒരാള്‍ തുടങ്ങിയവര്‍ സമാന രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തതോടെ ബന്ധുക്കളും നാട്ടുകാരും മാത്രമല്ല, ഒരു സംസ്ഥാനമൊന്നാകെ രോഗ ഭീതിയിലാണ്. ഇതെഴുതുന്ന സമയത്തും തുടര്‍ന്ന് à´† പ്രദേശത്തു പലരും സമാന രോഗ ലക്ഷണങ്ങളുമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്.മസ്തിഷ്ക വീക്കത്തിന് കാരണം ഇതുവരെ ദക്ഷിണേന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും വിരളവുമായ 'നിപ വൈറസ്' (Niphae virus) ആണെന്ന് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു പ്രദേശത്ത് 'ക്ലസ്റ്റര്‍' ആയി 'മസ്തിഷ്കവീക്കം' ഉണ്ടായ സ്ഥിതിക്ക് രോഗം പടരാതിരിക്കാനും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ നേടാനും ആരോഗ്യവകുപ്പിനോടൊപ്പം സമൂഹവും ജാഗ്രതകാട്ടണം. ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ആരോഗ്യവകുപ്പില്‍ വിവരമറിയിക്കുകയാണ് പ്രധാനം.രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കുക 
ഇപ്പോള്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശത്തിന് സമീപമുള്ളവരും രോഗികളുമായി സമ്ബര്‍ക്കം ഉണ്ടായിട്ടുള്ളവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. പനിയോടൊപ്പം ശക്തമായ തലവേദന, ഛര്‍ദി, ക്ഷീണം, തളര്‍ച്ച, ബോധക്ഷയം, കാഴ്ചമങ്ങല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഉടനെ ആശു പത്രിയിലെത്തി ഉചിതമായ ചികിത്സ തേടണം. ഇപ്പോഴുണ്ടായ രോഗം വായു, വെള്ളം, ഭക്ഷണം ഇവ വഴി പകരുന്നതല്ല. കൊതുകുകള്‍ക്കോ, ഇൗച്ചകള്‍ക്കോ ഇൗ രോഗം പകര്‍ത്താന്‍ സാധ്യമല്ല. രോഗം പകര്‍ന്നിട്ടുള്ളത് രോഗിയുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയവരില്‍ രോഗിയുടെ ശരീരത്തിലെ 'സ്രവങ്ങള്‍' വഴിയാണ്.
ബന്ധുക്കളും ആശുപത്രി ജീവനക്കാരും ശ്രദ്ധിക്കേണ്ടത്മൃതദേഹം കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടത്രോഗം പകരുന്നത് 
നിപ വൈറസ് വാഹകരായ വവ്വാലുകള്‍, പന്നികള്‍, രോഗബാധിതരായ മനുഷ്യര്‍ എന്നിവരുമായി നേരിട്ടുള്ള സമ്ബര്‍ക്കം വഴിയും മലേഷ്യയില്‍ രോഗബാധിതരായ പന്നികളുടെ ചുമയിലുള്ള സ്രവങ്ങള്‍ വഴിയും നേരിട്ടും ഇന്ത്യയിലും ബംഗ്ലാദേശിലും രോഗവാഹകരായ വവ്വാലുകളുടെ ഉച്ഛിഷ്ടം വീണ കള്ളിലൂടെയും ഭക്ഷിച്ച പഴങ്ങളിലുള്ള മൂത്രം, കാഷ്ഠം എന്നിവ വഴിയുമാണ് രോഗമുണ്ടായത്. ഏപ്രില്‍-ജൂണ്‍ മാസങ്ങളിലാണ് കൂടുതല്‍ രോഗപ്പകര്‍ച്ച ഉണ്ടായത്. വവ്വാലുകളുടെ കുട്ടികള്‍ പറക്കാന്‍ തുടങ്ങുന്ന മേയ് മാസങ്ങളില്‍ കൂടുതല്‍ രോഗപ്പകര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മനുഷ്യരുടെ ഇടപെടല്‍മൂലം വവ്വാലുകളുടെ താവളങ്ങള്‍ നശിപ്പിക്കപ്പെടുകയോ ഭക്ഷണലഭ്യത കുറയുകയോ ചെയ്യുേമ്ബാള്‍ (വന നശീകരണം, നിര്‍മാണപ്രവര്‍ത്തനങ്ങള്‍, കൈയേറ്റം തുടങ്ങിയവ) വിശന്ന് വലയുന്ന വവ്വാലുകളുടെ രോഗപ്രതിരോധ ശേഷി കുറയുന്നത് വഴി ഇവയില്‍ 'വൈറസ് പെരുകല്‍' കൂടിവന്ന് മൂത്രത്തിലൂടെയും ഉമിനീരിലൂടെയും 'നിപ വൈറസുകള്‍' കൂടുതല്‍ പുറത്തുവന്ന് രോഗപ്പകര്‍ച്ച കൂടാനും സാധ്യതയുണ്ട്. രോഗാണു ശരീരത്തിലെത്തിയാല്‍ 5-15 ദിവസങ്ങള്‍ക്കുള്ളില്‍ രോഗ ലക്ഷണമുണ്ടാകാം.പനി, തലവേദന, തലകറക്കം, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് മുതലായവയും രണ്ടുദിവസം കഴിഞ്ഞ് ബോധക്ഷയം (കോമ) തുടങ്ങിയവയും ഉണ്ടാകാം.രോഗനിര്‍ണയംചികിത്സ 
പ്രത്യേക 'ശമന ചികിത്സ' ഇല്ല. രോഗിയെ ഇന്‍റന്‍സിവ് കെയര്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു 'സപ്പോര്‍ട്ടിവ്' ചികിത്സകള്‍ക്കുള്ള വെന്‍റിലേറ്റര്‍ സര്‍വിസും വേണ്ടിവരും -മരണസാധ്യത 70 ശതമാനത്തോളമുണ്ട്. 
ആന്‍റി വൈറല്‍ മരുന്നായ റിബാവറിന്‍ ചികിത്സ ഉപയോഗിച്ചുവരുന്നു.
രോഗ നിയന്ത്രണം(മഞ്ചേരി മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അഡീഷനല്‍ പ്രഫസറാണ് ലേഖകന്‍)

Related News