Loading ...

Home Gulf

അബുദാബി-ദുബായ് റെയില്‍വേ ശൃംഖലയുടെ നിര്‍മാണം പൂര്‍ത്തിയായി

അബുദാബി: ഇത്തിഹാദ് റെയിലിന്‍റെ അബുദാബി-ദുബായ് റെയില്‍വേ ശൃംഖലയുടെ നിര്‍മാണം പൂ ര്‍ത്തിയായി.ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദും അബുദാബി കിരീടാവകാശിയുടെ കോടതി ചെയര്‍മാനും ഇത്തിഹാദ് റെയില്‍ ചെയര്‍മാനു മായ ശൈഖ് ത്വയ്യിബ് ബിന്‍ മുഹമ്മദും സംയുക്തമായാണ് പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നട ത്തിയത്.

മണിക്കൂറില്‍ 200 കി.മീ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ 400 പേര്‍ക്കാണ് സഞ്ചരിക്കാന്‍ കഴി യുക. 1200 കി.മീ ദൈര്‍ഘ്യത്തില്‍ യുഎഇ-സൗദി അതിര്‍ത്തിക്കടുത്തുള്ള സില മുതല്‍ കിഴക്കന്‍ തീ രത്തെ ഫുജൈറ വരെ സ്റ്റേഷനുകളുണ്ടാകും. രാജ്യത്തെ 11 നഗരങ്ങളെയാണ് ഇത്തിഹാദ് റെയില്‍ ബ ന്ധിപ്പിക്കുന്നത്.

രാജ്യമാകെ ട്രെയിന്‍ യാത്ര സാധ്യമാകുന്നതോടെ അബുദാബിയില്‍ നിന്ന് ദുബായിലേക്കു 50 മിനിറ്റിലും ഫുജൈറയിലേക്കു 100 മിനിറ്റിലും യാത്ര ചെയ്യാം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗമുള്ള യാത്രാ ട്രെയിനില്‍ 2030 ഓടെ വര്‍ഷത്തില്‍ 3.65 കോടി പേര്‍ക്ക് യാത്ര സാധ്യമാകും. റെയില്‍ ശൃംഖലയുടെ സുപ്രധാനഭാഗമാണ് ഈ പാത.

നിര്‍മാണം പൂര്‍ത്തിയായ അബുദാബി-ദുബായ് റെയില്‍പാതയിലൂടെ എന്നാണ് സര്‍വിസ് തുടങ്ങുകയെന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Related News