Loading ...

Home Gulf

വിദേശത്തേക്ക്‌ പണം അയക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങളുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി : രാജ്യത്തെ ബാങ്കുകള്‍, ഫിനാന്‍സ് സ്ഥാപനങ്ങള്‍ , എക്സ്ചേഞ്ച് കമ്ബനികള്‍ എന്നിവ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകളെ എങ്ങനെയാണ് തരം തിരിക്കുന്നതെന്നും ചാരിറ്റി സൊസൈറ്റികളെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി അധികൃതര്‍ക്ക് നല്‍കുന്നുണ്ടോ എന്ന് അറിയിക്കാനും കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു.
ഇതു സംബന്ധമായ ചര്‍ച്ചകള്‍ അടുത്ത മാസത്തില്‍ അന്തരാഷ്ട്ര ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) നേതൃത്വത്തില്‍ നടത്തുമെന്ന് പ്രാദേശിക പത്രം അല്‍-റായി റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ തങ്ങളുമായി ബന്ധമില്ലാത്ത വിദേശത്തുള്ള വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പണം അയക്കരുതെന്ന് വിദേശികള്‍ക്കും സ്വദേശികള്‍ക്കും സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പു നല്‍കിയിരുന്നു.കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കല്‍, ഭിക്ഷാടനം, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കുള്ള ധനസഹായം തുടങ്ങിയവ തടയുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടികള്‍.

ഹവാല പണമിടപാടിനെതിരെ രാജ്യത്ത് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന സ്വീകരിക്കുന്നതുള്‍പ്പെടെ കര്‍ശന നിബന്ധനകളുണ്ട്. മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ ജീവകാരുണ്യ പ്രവത്തനങ്ങള്‍ക്കായാലും പണം പിരിക്കുന്നത് നിയമവിരുദ്ധമാണ്. സംഭാവനകള്‍ നല്‍കുന്നത് ബാങ്ക് വഴിയായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇലക്‌ട്രോണിക് അല്ലെങ്കില്‍ ബാങ്കിംഗ് സേവനം ഉപയോഗിച്ച്‌ വിശ്വസനീയമല്ലാത്ത കക്ഷിക്കും പരിചയമില്ലാത്തവര്‍ക്കും പണം കൈമാറുന്നത് സംശയത്തിന് ഇടയാക്കുമെന്നും ഇത്തരം ആളുകള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും സാമൂഹിക ക്ഷേമ മന്ത്രാലയം വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പില്‍ ചെറുക്കുന്നതില്‍ ബാങ്കുകളുടേയും എക്സ്ചേഞ്ച് കമ്ബനികളുടേയും പങ്ക് വലുതാണ്‌. അതുപോലെ തന്നെ ഈ കുറ്റകൃത്യത്തിനെതിരെ പോരാടുന്നതിലും അപകടസാധ്യതകള്‍ തിരിച്ചറിയുന്നതിലും ഇടപാടുകാരെ കൈകാര്യം ചെയ്യുന്നതിലും സംശയാസ്പദമായ ഇടപാടുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിലും ശരിയായ രേഖകള്‍ സൂക്ഷിക്കുന്നതിലും സാമ്ബത്തിക സ്ഥാപനങ്ങള്‍ തങ്ങളുടെ കടമ നിര്‍വഹിക്കേണ്ടതിന്‍റെ ആവശ്യകതയും മന്ത്രാലയം ഓര്‍മപ്പെടുത്തുന്നു.

മേയ് മാസത്തിലാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) സംഘം കുവൈറ്റ് സന്ദര്‍ശിക്കുക. 1989 ലാണ് എഫ്‌എ‌ടി‌എഫ് സ്ഥാപിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം, വ്യാപനം, അന്താരാഷ്ട്ര സാമ്ബത്തിക വ്യവസ്ഥയുടെ സമഗ്രതയുമായി ബന്ധപ്പെട്ട ഭീഷണികള്‍ ചെറുക്കുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും നിയമപരമായ നടപടികള്‍ സ്വീകരിക്കുകയുമാണ്‌ എഫ്‌എടിഎഫ് ചെയ്യുന്നതെന്നും സംശയാസ്പദമായ സാമ്ബത്തിക കൈമാറ്റങ്ങള്‍ എഫ്‌എടിഎഫ് അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സുമായി യൂറോപ്യന്‍ കമ്മീഷന്‍, ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ തുടങ്ങിയ പ്രസ്ഥാനങ്ങളും അമ്ബതിലേറെ രാജ്യങ്ങളും സഹകരിക്കുന്നുണ്ട്.


Related News