Loading ...

Home International

ജനങ്ങള്‍ പരിഭ്രാന്തരാകാതെ, ശാന്തരായിരിക്കണമെന്നഭ്യര്‍ഥിച്ച്‌ ഉക്രൈൻ പ്രസിഡന്‍റ്


കീവ്: ഏതു നിമിഷവും റഷ്യ ആക്രമണം ആരംഭിച്ചേക്കാമെന്ന യുഎസിന്‍റെ മുന്നറിയിപ്പിനിടെ ജനങ്ങള്‍ പരിഭ്രാന്തരാകാതെ, ശാന്തരായിരിക്കണമെന്നഭ്യര്‍ഥിച്ച്‌ യുക്രെയ്ന്‍ പ്രസിഡന്‍റ് വോളോഡിമിര്‍ സെലന്‍സ്കി.
ആക്രമണം ഉടന്‍ തുടങ്ങുമെന്നതിനു പാശ്ചാത്യരുടെ പക്കല്‍ തെളിവുണ്ടോയെന്നു തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‌ഇതിനിടെ, തലസ്ഥാനമായ കീവിലും മറ്റ് യുക്രെയ്ന്‍ നഗരങ്ങളിലും ജനങ്ങള്‍ കാര്യമായ പരിഭ്രാന്തിയിലല്ലെന്നാണു റിപ്പോര്‍ട്ടുകള്‍. അതേസമയം, മുന്‍കരുതലുകള്‍ എടുത്തുതുടങ്ങി. കീവിലെ 30 ലക്ഷം നിവാസികളെ അടിയന്തരമായി ഒഴിപ്പിച്ചുമാറ്റുന്നതിനുള്ള പദ്ധതി നഗരസഭ തയാറാക്കി.

പ്രതിസന്ധി പരിഹരിക്കാനുള്ള അന്തിമ ശ്രമമെന്ന നിലയില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനും ശനിയാഴ്ച നടത്തിയ ഫോണ്‍ ചര്‍ച്ച കാര്യമായ ഫലം ചെയ്തില്ല. യുക്രെയ്നെ ആക്രമിച്ചാല്‍ കടുത്ത ഉപരോധം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് പുടിനു ബൈഡന്‍ വീണ്ടും നല്കി.

യുഎസ്, കാനഡ, ഓസ്ട്രേലിയ രാജ്യങ്ങള്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. പോളിഷ് അതിര്‍ത്തിയോടു ചേര്‍ന്ന ലവീവില്‍ നാമമാത്ര നയതന്ത്ര സാന്നിധ്യം നിലനിര്‍ത്തിയിട്ടുണ്ട്. ആക്രമണം ആസന്നമായ സാഹചര്യത്തിലാണിതെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു. ഒട്ടനവധി രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ യുക്രെയ്ന്‍ വിടാന്‍ നിര്‍ദേശിച്ചു. ചില രാജ്യങ്ങള്‍ യുക്രെയ്നിലേക്കുള്ള വിമാന സര്‍വീസുകളും റദ്ദാക്കിത്തുടങ്ങി. പാശ്ചാത്യരാജ്യങ്ങള്‍ ഭ്രാന്തുപിടിച്ച്‌ പരിഭ്രാന്തി പരത്തുകയാണെന്ന് റഷ്യന്‍ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷക്കോവ് ആരോപിച്ചു. റഷ്യക്ക് ആക്രമണ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ സോവ്യറ്റ് റിപ്പബ്ലിക്കും സാംസ്കാരികമായി റഷ്യന്‍ പാരന്പര്യം പേറുകയും ചെയ്യുന്ന യുക്രെയ്ന്‍ പാശ്ചാത്യ സൈനികക്കൂട്ടായ്മയായ നാറ്റോയില്‍ ചേരാന്‍ ശ്രമിക്കുന്നതു തടയാന്‍ ലക്ഷ്യമിട്ടാണു റഷ്യയുടെ നീക്കങ്ങള്‍.

Related News